Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുസ്ലീംലീഗ്‌ അന്നും ഇന്നും

Janmabhumi Online by Janmabhumi Online
Jun 23, 2012, 10:16 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ചത്ത കുതിരയെന്ന്‌ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ വിശേഷിപ്പിച്ച മുസ്ലീംലീഗിനെ പൊക്കിയെടുത്ത്‌ ജീവന്‍ നല്‍കി കേന്ദ്രത്തിലും കേരളത്തിലും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി മുസ്ലീം പ്രീണനത്തിനുവേണ്ടി എന്ത്‌ ചെയ്യാനും തയ്യാറായിനില്‍ക്കുന്ന കോണ്‍ഗ്രസ്‌ ആസന്ന ഭാവിയില്‍ വീണ്ടും മതാടിസ്ഥാനത്തിലുള്ള ഒരു വിഭജനത്തിന്‌ മുസ്ലീംലീഗിനെ വളര്‍ത്തിക്കൊണ്ടുവരികയാണ്‌. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്‌ കിട്ടിയ വിജയം. തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായിനിന്ന്‌ മുസ്ലീംലീഗിന്‌ വോട്ട്‌ ചെയ്തു. കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പ്രധാനപ്പെട്ട വകുപ്പുകള്‍ മിക്കതും അവര്‍ കൈക്കലാക്കി. ഭാരതത്തിലെ കോടിക്കണക്കിന്‌ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത്‌ പാക്കിസ്ഥാന്‍ നേടിയതിനുശേഷം ഇവിടെ അവശേഷിച്ചതാണ്‌ കേരളത്തിലെ മുസ്ലീംലീഗ്‌. കാര്യസാധ്യത്തിനുവേണ്ടി മതേതര മുഖംമൂടിയണിഞ്ഞ്‌ നടക്കുന്ന മുസ്ലീംലീഗിന്റെ ഉള്ളിലിരുപ്പ്‌ എന്തെന്ന്‌ മാറാട്‌ കലാപം വിളിച്ചുപറയുന്നുണ്ട്‌. യഥാര്‍ത്ഥ മുസ്ലീംലീഗ്‌ എപ്രകാരമായിരുന്നുവെന്ന്‌ മുഹമ്മദാലി ജിന്നയുടെ ‘ഡയറക്ട്‌ ആക്ഷന്‍’ നമുക്ക്‌ കാണിച്ചുതരുന്നു. ഇന്നത്തെ തലമുറയ്‌ക്ക്‌ ‘ഡയറക്ട്‌ ആക്ഷന്‍’ എന്ന്‌ കേട്ടിട്ടുള്ളതല്ലാതെ ആക്ഷന്‍ ഏതൊക്കെയാണെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ മാധ്യമങ്ങളും മതേതരത്വത്തിന്റെ പേരില്‍ അത്‌ വെളിപ്പെടുത്തുവാന്‍ തയ്യാറല്ല. അക്കാലത്തെ ജനസംഘം മാസികയില്‍ ഡയറക്ട്‌ ആക്ഷനെക്കുറിച്ചുള്ള ഒരു ലേഖനമുണ്ട്‌. ജനങ്ങളുടെ അറിവിലേക്കായി അത്‌ എടുത്തുചേര്‍ക്കുന്നു:

1946 ജൂലൈ 29 ന്‌ ബോംബെയില്‍ വച്ചുകൂടിയ മുസ്ലീംലീഗ്‌ കമ്മറ്റിയില്‍ മുഹമ്മദാലി ജിന്ന ഡയറക്ട്‌ ആക്ഷന്‍ പ്രമേയം അവതരിപ്പിച്ച്‌ പാസാക്കിയെടുത്തു. 23 നിര്‍ദ്ദേശങ്ങളടങ്ങിയ പ്രമേയം ഇന്ത്യ ഒട്ടുക്കുള്ള മുസ്ലീംലീഗ്‌ ശാഖകള്‍ക്ക്‌ അയച്ചുകൊടുത്തു. അതനുസരിച്ച്‌ ആദ്യത്തെ ഡയറക്ട്‌ ആക്ഷന്‍ 1946ലെ കല്‍ക്കട്ട കൂട്ടക്കൊലയായിരുന്നു. ഗാന്ധിജിയുടെ സന്ദര്‍ശനം കൊണ്ടൊന്നും നവ്ഖാലിയിലെ ഹിന്ദുക്കളുടെ കൂട്ടക്കൊല അവസാനിപ്പിക്കുവാന്‍ കഴിഞ്ഞില്ല. എവിടെയെങ്കിലും ഹിന്ദുക്കള്‍ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാല്‍ ഉടന്‍ മരണംവരെ നിരാഹാരം കിടക്കാന്‍ തയ്യാറാകുന്ന ഗാന്ധിജി ഒരു നിരാഹാരത്തിനും തയ്യാറായില്ല. തന്റെ നിരാഹാരംകൊണ്ടൊന്നും മുസ്ലീങ്ങള്‍ കത്തി താഴെയിടുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ അദ്ദേഹം അതിന്‌ തുനിഞ്ഞില്ല. ഡയറക്ട്‌ ആക്ഷന്‍ പ്രമേയത്തിലെ 23 നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്‌.

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും പാക്കിസ്ഥാന്‍ ലഭിക്കുവാന്‍ വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കണം. പാക്കിസ്ഥാന്‍ സ്ഥാപിതമായാല്‍ ഇന്ത്യയെ ആക്രമിച്ച്‌ കീഴടക്കണം. ഇന്ത്യയിലെ സകലമാന ജനങ്ങളെയും ഇസ്ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യണം. ഓരോ മുസല്‍മാനും അഞ്ച്‌ ഹിന്ദുക്കള്‍ക്ക്‌ തുല്യമായതിനാല്‍ അഞ്ച്‌ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഒരു മുസ്ലീമിന്‌ നല്‍കണം. പാക്കിസ്ഥാന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതുവരെ താഴെ കുറിക്കുന്ന നടപടികളെടുക്കണം.

ഹിന്ദുക്കളുടെ എല്ലാ ഫാക്ടറികളും കടകളും ചുട്ടുകരിച്ച്‌ നശിപ്പിക്കുകയും കൊള്ളമുതല്‍ ലീഗ്‌ ഓഫീസില്‍ എത്തിക്കുകയും വേണം. പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ എല്ലാ മുസ്ലീങ്ങളും ആയുധം കൊണ്ടുനടക്കണം. ലീഗില്‍ ചേരാത്ത എല്ലാ ദേശീയ മുസ്ലീങ്ങളെയും രഹസ്യമായി കൊലചെയ്യണം. ഹിന്ദുക്കളെ ക്രമേണ കൊന്നുകൊണ്ട്‌ അവരുടെ എണ്ണം കുറയ്‌ക്കണം. എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കണം. എല്ലാ ഗ്രാമങ്ങളിലും ജില്ലകളിലും മുസ്ലീംലീഗ്‌ ചാരന്മാര്‍ ഉണ്ടായിരിക്കണം. മാസത്തില്‍ ഓരോ കോണ്‍ഗ്രസ്‌ നേതാക്കന്മാരെ രഹസ്യ ഗ്രൂപ്പുകള്‍ കൊല്ലണം. കോണ്‍ഗ്രസ്‌ ജില്ലാ ഓഫീസുകള്‍ രഹസ്യമായി നശിപ്പിക്കുവാന്‍ ഓരോരുത്തരെ നിയോഗിക്കണം. കറാച്ചി, മുംബൈ, കല്‍ക്കട്ട, മദ്രാസ്‌, ഗോവ, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ 1946 ഡിസംബര്‍ മുതല്‍ മുസ്ലീംലീഗ്‌ വളണ്ടിയറന്മാര്‍ നിശ്ചലമാക്കണം. ഹിന്ദുക്കളുടെ കീഴില്‍, പട്ടാളത്തിലായാലും സര്‍ക്കാരിലായാലും പ്രൈവറ്റ്‌ കമ്പനികളിലായാലും മുസ്ലീങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാകരുത്‌. ഇന്ത്യ കീഴടക്കാനുള്ള അവസാന ആക്രമത്തിനുവേണ്ടി ഇന്ത്യയൊട്ടാകെ, കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെ മുസ്ലീങ്ങള്‍ അട്ടിമറിക്കണം. മുസ്ലീംലീഗിന്റെ ആക്രമണത്തിനും മുസ്ലീം സാമ്രാജ്യം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ആയുധങ്ങളുടെ നിര്‍മ്മാണത്തിന്‌ ധനസഹായം നല്‍കും. പഞ്ചാബ്‌, സിന്ധ്‌, ബംഗാള്‍ എന്നിവിടങ്ങളിലായിരിക്കും ആയുധനിര്‍മ്മാണം നടക്കുക.

മുംബൈ, കല്‍ക്കട്ട, ദല്‍ഹി, മദ്രാസ്‌, ബംഗളൂരു, ലാഹോര്‍, കറാച്ചി നഗരങ്ങളിലുള്ള മുസ്ലീംലീഗ്‌ ശാഖകളില്‍ ആയുധങ്ങള്‍ വിതരണം ചെയ്യണം. എല്ലാ മുസ്ലീംലീഗ്‌ അംഗങ്ങളും എപ്പോഴും ആയുധങ്ങള്‍ കൊണ്ടുനടക്കണം. ചുരുങ്ങിയത്‌ ഒരു പോക്കറ്റ്‌ കത്തിയെങ്കിലും. ഹിന്ദുക്കള്‍ക്കെതിരായി യുദ്ധം ചെയ്യുവാന്‍ എല്ലാ വാഹനസൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. 1946 ഒക്ടോബര്‍ 18 മുതല്‍ ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മതപരിവര്‍ത്തനം നടത്തുകയും വേണം. ഹിന്ദു സംസ്കൃതിയെ നശിപ്പിക്കണം. എല്ലാ ലീഗുകാരും ഹിന്ദുക്കളോട്‌ എല്ലാ സമയവും ക്രൂരമായി പെരുമാറണം. അവരെ സാമൂഹ്യമായും സാമ്പത്തികമായും മറ്റ്‌ എല്ലാ രംഗങ്ങളിലും “ബോയ്കോട്ട്‌” ചെയ്യുകയും വേണം. ഒരു മുസ്ലീമും ഹിന്ദുവ്യാപാരികളില്‍നിന്നും സാധനങ്ങള്‍ വാങ്ങരുത്‌. ഹിന്ദുക്കള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ബഹിഷ്ക്കരിക്കണം. എല്ലാ മുസ്ലീംലീഗ്‌ അംഗങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും 1946 സപ്തംബര്‍ 15മുതല്‍ നടപ്പിലാക്കുകയും വേണം.

സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌ കാര്യം സാധിക്കാന്‍ വേണ്ടിയാണ്‌ കേരളത്തിലെ മുസ്ലീംലീഗ്‌ ശ്രമിക്കുന്നത്‌. പഴയ നിലപാടുകള്‍ നടപ്പാക്കാന്‍ കഴിയുകയില്ലെന്നറിഞ്ഞുകൊണ്ടാണ്‌ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ ജനങ്ങളെ പ്രതേകിച്ച്‌ ഹിന്ദുക്കളെ വഞ്ചിക്കുന്നത്‌. അവസരം കിട്ടിയാല്‍ അവര്‍ തനിനിറം വെളിവാക്കും. അതിനുള്ള തെളിവാണ്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന മാറാട്‌ കൂട്ടക്കൊലയും ഇപ്പോള്‍ കാസര്‍കോഡും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും നടക്കുന്ന ഹിന്ദുവിരുദ്ധ കലാപങ്ങളും.

കെ.പത്മനാഭന്‍ നായര്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം
BJP

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

Kerala

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

Kerala

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

BJP

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

BJP

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies