Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹോസ്നി മുബാറക്കിന്‌ ജീവപര്യന്തം

Janmabhumi Online by Janmabhumi Online
Jun 2, 2012, 08:42 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീറോ: കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ തൊള്ളായിരത്തോളം പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഈജിപ്റ്റ്‌ മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു.അതേസമയം അഴമതിക്കേസില്‍ വിചാരണനേരിടുന്ന മുബാറക്കിന്റെ മക്കളായ ഗമാല്‍ ആലാ എന്നിവരെ കുറ്റവിമുക്തരാക്കി.

എന്നാല്‍ ഇവര്‍ കസ്റ്റഡിയില്‍ തന്നെ തുടരും .കഴിഞ്ഞ വര്‍ഷം രാജ്യത്തു നടന്ന പ്രക്ഷോഭത്തില്‍ തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കുയിരിന്നു.

മുബാറക്കിന്റെ ശിക്ഷാവിധി കോടതിക്ക്‌ പുറത്ത്‌ ഈജിപ്റ്റിലെ ജനത സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌.ജയിലഴിയിലെ സ്ട്രക്ച്ചറില്‍ കിടന്നാണ്‌ മുബാറക്ക്‌ കോടതി വിധി കേട്ടത്‌.കേസില്‍ പ്രതികളായ ആറ്‌ മുന്‍ പോലീസ്‌ മേധാവികളേയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്‌.

2011 വരെ പ്രസിഡന്റായിരുന്ന മുബാറക്ക്‌ 18 ദിവസം വരെ നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ്‌ സ്ഥാനം രാജിവെക്കുന്നത്‌.കോടതിക്കുള്ളില്‍ വാദം കേട്ടുകൊണ്ടിരുന്ന ജനങ്ങള്‍ മുബാറക്കിന്‌ വധശിക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെടുന്നുണ്ടായിരുന്നു.കോടതി വിധിയില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന്‌ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു.ദൈവം വലിയവനാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ആദ്യത്തെ അറബ്‌ നേതാവാണ്‌ മുബാറക്ക്‌.

കോടതിക്ക്‌ പുറത്ത്‌ വിധികേള്‍ക്കാനായി കാത്തു നിന്ന ജനങ്ങള്‍ തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.ഇത്‌ അയവ്‌ വരുത്തുവാന്‍ പോലീസ്‌ ഗ്രനേഡ്‌ ഉപയോഗിച്ചു. സ്യൂട്ടും കറുത്ത കണ്ണടയും ധരിച്ചാണ്‌ മുബാറക്ക്‌ വിധി കേള്‍ക്കാനായി വന്നത്‌.വിധികേട്ടയുടനെ മുബാറക്കിന്റെ മക്കളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞിരുന്നു.84 കാരനായ മുബാറക്കിന്റെ 30 വര്‍ഷത്തെ ഭരണം 2011 ല്‍ അവസാനിച്ചതിനുശേഷം ഇന്നലെ അവസാനിച്ചത്‌ മുബാറക്ക്‌ കാലഘട്ടമാണ്‌.

രാജ്യത്ത്‌ പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വരുത്തുവാന്‍ മുബാറക്ക്‌ തന്റെ ഭരണകാലത്ത്‌ ശ്രമമാരംഭിച്ചിരുന്നു.എന്നാല്‍ മുബാറക്കിന്റെസ്വേഛാദിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ 2011 ജനുവരി 25 ന്‌ പ്രക്ഷോഭം ആരംഭിച്ചു.തുടര്‍ന്ന്‌ മുബാറക്ക്‌ ഭരണകൂടം പ്രക്ഷോഭത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.അറുപതു വര്‍ഷത്തോളമായി നിരോധിക്കപ്പെട്ടിരുന്ന മുസ്ലീം ബ്രദര്‍ ഹുഡിവന്റെ നേതാവ്‌ മുഹമ്മദ്‌ മുര്‍സിയും പ്രധാനമന്ത്രി അഹമ്മദ്‌ ഷഫീക്കും തമ്മില്‍ അവസാന പോരാട്ടം ആരംഭിച്ച പശ്ചാത്തലത്തിലാണ്‌ ഇത്തരമൊരു വിധി വന്നിരിക്കുന്നത്‌.ഇത്‌ വലിയ തിരിച്ചടി ഉണ്ടായേക്കുമെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മുബാറക്ക്‌ 1950 ല്‍ വ്യോമസേനയില്‍ ചേരുകയും തുടര്‍ന്ന്‌ 1973ല്‍ വ്യോമസേനയുടെ കമാന്‍ഡറാകുകയും ചെയ്തു.

തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കിയ കേസ്‌ കൂടാതെ അഴിമതിക്കേസ്‌ വേറെയും ഉണ്ടായിരുന്നു മൂബാറക്കിന്റെ പേരില്‍.എന്തായാലും ഇന്നലത്തെ ശിക്ഷാവിധി വന്നതോടുകൂടി ചരിത്രത്താളുകളില്‍ നിന്നും മുബാറക്ക്‌ അധ്യായം മറയുകയാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

Kerala

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

India

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies