Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രജപക്സെക്കെതിരെ യുദ്ധകുറ്റങ്ങള്‍ക്ക്‌ കേസെടുക്കാനാവില്ല: യുഎസ്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2012, 11:39 pm IST
in World

വാഷിംഗ്ടണ്‍: യുദ്ധകുറ്റങ്ങളുടെ പേരില്‍ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെക്കെതിരായ ഹര്‍ജി യുഎസ്‌ കോടതി തള്ളി. രാഷ്‌ട്രത്തിന്റെ പരമാധികാരി എന്ന നിലയില്‍ നിയമപരിരക്ഷ അനുഭവിക്കുന്നതിനാലാണിത്‌. യുദ്ധകാലയളവില്‍ തമിഴ്പുലികള്‍ക്കെതിരെ നടത്തിയ നടപടികള്‍ക്കെതിരെ അമേരിക്കയിലെ എല്‍ടിടിഇ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ള ബ്രൂക്ക്‌ ഫെയ്ന്‍ ആണ്‌ രംഗത്തെത്തിയത്‌.

നിയമപരിരക്ഷ അനുഭവിക്കുന്നതിനാല്‍ രാജപക്സെക്കെതിരെ കേസെടുക്കുവാന്‍ പറ്റില്ലെന്നും അതിനാല്‍ കേസ്‌ തള്ളുകയാണെന്നും യുഎസ്‌ ജില്ലാ ജഡ്ജ്‌ കൊളീന്‍ കൊല്ലാര്‍ കോട്ലി വ്യക്തമാക്കി. ഭരണ വിഭാഗത്തിന്റെ തീരുമാനത്തില്‍ രണ്ടാമതൊരു തീരുമാനം എടുക്കുക എന്നതല്ല കോടതിയുടെ പദവിയെന്നും രാജ്യത്തിന്റെ വിദേശനയമാണ്‌ രജപക്സെക്ക്‌ അനുകൂലമായ വിധി ഉണ്ടാകാന്‍ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ഭീകരവാദത്തിനെതിരായ ദീര്‍ഘകാലത്തെ ഏറ്റുമുട്ടല്‍ മനുഷ്യാവകാശലംഘനമാണെന്ന വാദം ലങ്കന്‍ സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. യുദ്ധകുറ്റങ്ങളുടെ പേരില്‍ ലങ്കക്കെതിരെ കൊണ്ടുവന്ന യുഎന്‍ പ്രമേയം കഴിഞ്ഞ മാസം പാസായിരുന്നു.

ഇതിനിടെ, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപെടുന്നതില്‍ തന്റെ രാജ്യം അഭിമാനം കൊള്ളുന്നുവെന്ന്‌ മഹീന്ദ രാജപക്സെ കൊളംബോയില്‍ പറഞ്ഞു. ബലാല്‍ഗോഡ പട്ടണത്തില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500 വര്‍ഷ കാലയളവില്‍ രാജ്യത്തെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിന്‌ ‘ബുദ്ധിസം’ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും രജപക്സെ പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും ഇതിനായി രൂപീകരിച്ച പുനരധിവാസ കമ്മീഷന്റെ ലക്ഷ്യം പ്രശ്നപരിഹാരംതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്ത തലമുറയിലേക്ക്‌ എത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കമ്മീഷന്‍ ലങ്കന്‍ സര്‍ക്കാരിന്റേതാണെന്നും മറ്റാര്‍ക്കും ഇത്‌ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവകാശമില്ലെന്നും മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ ബാഹ്യ ഉപദേശം തനിക്കാവശ്യമില്ലെന്നും രജപക്സെ വ്യക്തമാക്കി. യുദ്ധകുറ്റങ്ങളുടെ പേരില്‍ ലങ്കക്കെതിരായി യുഎന്‍ കൊണ്ടുവന്ന പ്രമേയം മാര്‍ച്ച്‌ 22 ന്‌ പാസായതിനുശേഷം പൊതുവേദിയില്‍ രജപക്സെ നടത്തുന്ന ആദ്യ പ്രതികരണമാണിത്‌.

കമ്മീഷന്റെ ശുപാര്‍ശകള്‍ തമിഴ്‌ വിഭാഗത്തിന്റെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പിലാക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ യുഎന്‍ പ്രമേയത്തില്‍ ചോദ്യമുന്നയിച്ചിരുന്നു. പ്രമേയം പാസായതിനെത്തുടര്‍ന്ന്‌ ഐക്യരാഷ്‌ട്രസഭക്കെതിരെ വലിയ പ്രതിഷേധങ്ങളാണ്‌ ലങ്കയില്‍ അരങ്ങേറിയത്‌. ലങ്കന്‍ സര്‍ക്കാര്‍ എന്ത്‌ ചെയ്യണമെന്ന്‌ ആരും പഠിപ്പിക്കേണ്ടതില്ലെന്നും നേരത്തെ രജപക്സെ വ്യക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.