Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമഗ്രാനുഭവ സമുജ്ജ്വലത

Janmabhumi Online by Janmabhumi Online
Feb 13, 2012, 10:39 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ദ്രിയവിഷയങ്ങള്‍ നിറച്ചുവയ്‌ക്കാവുന്ന ഒരു പാത്രമല്ല യഥാര്‍ത്ഥ നിങ്ങള്‍, ബുദ്ധിവൃത്തി, ആഗ്രഹിക്കാന്‍ കഴിയുന്ന വസ്തുക്കളുടെ നിശ്ചയം മാത്രം. അത്‌ സ്വരൂപമല്ല. സ്വരൂപം എന്നത്‌ എല്ലാ ദര്‍ശനങ്ങളുടെയും – ഭൗതികവും ആത്മീയവുമായ എല്ലാ ദര്‍ശനങ്ങളുടെയും – അന്തഃസത്തയാണ്‌. അതില്‍ ഏതും വിചാരവികാരാത്മകമായി തോന്നിമറയുന്നു. അത്‌ ഒരു വ്യക്തിക്കോ വസ്തുവിനോ ദൃശ്യമാകാതെ അവ്യക്തമായും എല്ലാ ദൃശ്യങ്ങളിലും പൂരിതമായും ഇരിക്കുന്നു. ആ ഉണ്മ മാത്രമാണ്‌ നാം.

തന്നെക്കുറിച്ച്‌ ബോധവാനാകാന്‍ കഴിയാത്ത ഒരാള്‍ ഉണ്ടാവുകയില്ല. മറ്റുള്ള ഏതിനെക്കുറിച്ചും ബോധവാനാകൂ എന്നതിന്‌ അതിനെ അറിയേണ്ടതുണ്ട്‌. അതിനായി അതിന്റെ പേരും പരിധിയുള്ളതും മാറുന്നതുമായ രൂപവും ആവശ്യമായിവരുന്നു. എന്നാല്‍ തന്റെ ശരീരത്തെ മറ്റ്‌ ശരീരങ്ങളില്‍ നിന്ന്‌ വേര്‍തിരിച്ച്‌ വ്യവഹരിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ നല്‍കിയ പേരില്‍ താന്‍ തന്നെ അറിയേണ്ടതില്ല. ഇരുട്ടില്‍ ഒറ്റയ്‌ക്കിരിക്കുന്ന ആളെ മറ്റൊരാള്‍ വന്ന്‌ ഇന്നയിടത്ത്‌ ഇന്നാരാണ്‌ താന്‍ എന്ന്‌ പറഞ്ഞുതരേണ്ടതില്ല. അപ്പോള്‍ തന്നെക്കുറിച്ച്‌ താന്‍ എപ്പോഴും ബോധവാനാണ്‌. മറ്റുള്ളവയെക്കുറിച്ച്‌ അങ്ങനെയല്ല. അറിവില്‍പ്പെട്ടതോ പെടാത്തതോ ആയതേതിനും ‘താന്‍’ എന്ന ബോധത്തിലേ നിലനില്‍പ്പുള്ളൂ. താന്‍ ദേഹമല്ല എന്ന കാര്യത്തില്‍ ഒരാള്‍ക്ക്‌ സംശയിക്കാനും വയ്യ. എന്തുകൊണ്ടെന്നാല്‍ എന്റെ ദേഹം എന്ന്‌ ഒരാള്‍ പറയുമ്പോള്‍ ദേഹം എന്നതിനെ അറിയുന്ന ആള്‍ ദേഹമല്ല എന്നാണ്‌ മനസ്സിലാവുന്നത്‌. അയാള്‍ ‘ഞാന്‍’ എന്നാണ്‌. അത്‌ ദേഹം അഥവാ ജഡം അറിയിക്കുന്ന ഒരറിവല്ല. ജഡത്തെക്കുറിച്ച്‌ ബോധവാനാകും ജഡബോധത്തെ വിസ്മരിക്കാനും കഴിയുന്നത്‌ ഞാനിനാണ്‌. അതിനാല്‍ തന്നെക്കുറിച്ച്‌ ഒരാളും അബോധത്തിലല്ല. ബോധവാനാകാനായി താനൊന്നും ചെയ്യേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ബോധം താന്‍ തന്നെയാണ്‌. ഉണ്മ എന്നത്‌ ഉള്ളതിനാല്‍ അതുവരെ ഇല്ലാതിരുന്ന ഒരു ജഡവസ്തു ഉണ്ട്‌ എന്ന്‌ അനുഭവിക്കുന്നു, അത്രമാത്രം. താന്‍ ശരീരത്തില്‍ മാത്രമല്ല, ശരീരത്തിന്‌ പുറത്തും വ്യാപിച്ചുനില്‍ക്കുന്നു. ശരീരമില്ലാത്ത താനാകുന്ന ഉണ്മയ്‌ക്ക്‌ ശരീരമാകുന്ന ഉപാധി വേണ്ടിവരുന്നു. ഒരു കെട്ടിടത്തിലിരുന്ന്‌ അതിന്റെ വാതായനങ്ങളിലൂടെ പുറംലോകം വീക്ഷിക്കുന്നതുപോലെ ശരീരം ഉപകരണം മാത്രം.

തന്റെ കാഴ്ചയായിട്ടുള്ള ശരീരവും ലോകവും അറിയുന്നതില്‍ തന്റെ പങ്ക്‌, താന്‍ ഉണ്ടെന്നും, അറിയാന്‍ കൂട്ടാക്കിയതുകൊണ്ട്‌ അറിയാന്‍ കഴിഞ്ഞു എന്നുമാണ്‌. അല്ലാതെ അറിയാന്‍ കഴിഞ്ഞതുകളൊന്നും അറിഞ്ഞവന്‌ മുന്‍പേ ഇല്ലായിരുന്നു. എന്നോ ഉണ്ടായിരുന്നു എന്നോ വാദിക്കാന്‍ സാദ്ധ്യമല്ല. കുറഞ്ഞപക്ഷം എന്റെ അറിവില്‍ ഇല്ലാതിരുന്ന ഒരു വസ്തുവും അറിയുന്നതിന്‌ മുന്‍പ്‌ ഉണ്ടായിരുന്നു എന്ന്‌ പറയാന്‍ എനിക്ക്‌ കഴിയുന്നില്ല. അതിനെ അറിയാത്ത ഞാന്‍ അറിയാത്തവനായിട്ടുണ്ടായിരുന്നു എന്നുപറയാം. ശേഷം അറിയുന്നവനായി. പിന്നെ ഞാന്‍ അറിഞ്ഞത്‌ ഒഴിഞ്ഞ്‌ ഞാന്‍ മാത്രമായി.

– സ്വാമി ശാന്താനന്ദഗിരി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

India

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

Kerala

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

India

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

India

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies