Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയില്‍ നിന്ന്‌ നിരീക്ഷകരെ പിന്‍വലിക്കാന്‍ ആലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 10:16 pm IST
in World

ഡമാസ്ക്കസ്‌: സിറിയന്‍ സൈന്യം കഴിഞ്ഞ ദിവസം എട്ടുപേരെക്കൂടി വധിച്ചതോടെ സിറിയയില്‍ നിന്ന്‌ നിരീക്ഷകരെ പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ അറബ്‌ ലീഗ്‌ ചര്‍ച്ച ചെയ്യുന്നു. ഡിസംബര്‍ 23വരെ സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ സേനകള്‍ 286 പേരെ വധിച്ചതായി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറിയിച്ചു. ഡാറിയയിലാണ്‌ ഞായറാഴ്ച പ്രകടനക്കാര്‍ക്കുനേരെയുള്ള വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടത്‌.

അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള 88 പ്രതിനിധികള്‍ അടങ്ങുന്ന അറബ്‌ ലീഗ്‌ നിരീക്ഷകരുടെ സാന്നിധ്യത്തിലും അക്രമങ്ങള്‍ തുടരുന്നതില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. നിരീക്ഷകരുടെ സാന്നിധ്യത്തില്‍ പ്രക്ഷോഭകര്‍ കൊലചെയ്യപ്പെട്ടതിനാല്‍ തങ്ങളുടെ ലക്ഷ്യത്തിനു കടകവിരുദ്ധമായ സംഭവങ്ങളാണ്‌ സിറിയയില്‍ നടക്കുന്നതെന്ന്‌ അറബിളെഗ്‌ ചെയര്‍മാന്‍ അലി അല്‍ സേലം കീ്റോയില്‍ അറിയിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിന്‌ അറബ്‌ ലീഗ്‌ മറയാവുന്നു എന്നത്‌ ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിരീക്ഷകരിലൂടെ സിറിയയില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളെക്കുറിച്ച്‌ പുറംലോകത്തിന്‌ അറിയാന്‍ കഴിയുമെന്ന്‌ പ്രസിഡന്റിന്റെ എതിരാളികള്‍ കണക്കുകൂട്ടുന്നു. അറബ്‌ ലീഗിന്റെ നിര്‍ദ്ദേശപ്രകാരം ഭരണകൂടം തെരുവുകളില്‍ നിന്ന്‌ സൈന്യത്തെയും കവചിതവാഹനങ്ങളും പിന്‍വലിക്കുന്നുണ്ടോ, അന്യായമായി തടവില്‍ വെച്ചവരെ വിട്ടയക്കുന്നുണ്ടോ, എതിരാളികളുമായി സന്ധിസംഭാഷണങ്ങള്‍ ആരംഭിച്ചോ എന്ന വസ്തുതകളും നിരീക്ഷകര്‍ പരിഗണിക്കുന്നുണ്ട്‌. പ്രസിഡന്റ്‌ അസദിന്‌ ഇക്കാര്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരാഴ്ച സമയമാണ്‌ അറബ്‌ ലീഗ്‌ അനുവദിച്ചിരിക്കുന്നത്‌.

ഇതിനിടെ നിരീക്ഷകരുടെ സാന്നിധ്യം ഭരണകര്‍ത്താക്കളുടെ നയങ്ങളില്‍ കാര്യമായ വ്യതിയാനമുണ്ടാക്കിയിട്ടില്ലെന്ന്‌ പ്രതിപക്ഷമായ സിറിയന്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതാവ്‌ റിമ ഫ്ലെയ്ഹാന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്ന സിറിയയുടെ പ്രാഥമിക അംഗത്വം പോലും റദ്ദാക്കണമെന്ന്‌ ഒരുഘട്ടത്തില്‍ അറബ്‌ ലീഗ്‌ തീരുമാനമെടുത്തിരുന്നു. അറബ്‌ ലീഗ്‌ നിരീക്ഷകര്‍ ഒമ്പത്‌ മാസം നീണ്ടുനിന്ന കലാപങ്ങളുടെ ഇൗ‍റ്റില്ലമായ ദേറ നഗരം സന്ദര്‍ശിച്ചു. ഇവിടത്തെ ഒമാരി പള്ളിയിലെ ഇമാം ഷെയ്‌ക്ക്‌ അഹമ്മദ്‌ ഹയാസ്‌ നെബിന്റെ വസതിയും അവര്‍ സന്ദര്‍ശിക്കുകയുണ്ടായി.

എന്നാല്‍ നിരീക്ഷകര്‍ ഹയാസ്‌ നെബിനെ സന്ദര്‍ശിച്ചോ എന്ന്‌ വ്യക്തമല്ല. അദ്ദേഹം അഞ്ച്‌ മാസമായി വീട്ടുതടങ്കലിലാണെന്ന്‌ തദ്ദേശവാസികള്‍ പറഞ്ഞു. നിരീക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതുപോലെ 150 ആയിട്ടില്ല. ഇതിനാല്‍ 23 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ ഓരോ സംഭവങ്ങളും ശ്രദ്ധിക്കാന്‍ നിരീക്ഷകര്‍ക്ക്‌ ബുദ്ധിമുട്ടാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.