Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ വഞ്ചിച്ച പതിനൊന്നംഗ തട്ടിപ്പ്‌ സംഘത്തെ റിമാന്റ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 11:44 pm IST
in Ernakulam

കോതമംഗലം: ഓസ്ട്രേലിയയിലേക്ക്‌ ജോലിക്കയക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്‌ നടത്തിയ ശ്രീലങ്കന്‍ സ്വദേശികളടക്കമുള്ള പതിനൊന്ന്‌ പ്രതികളെയും അറസ്റ്റ്‌ ചെയ്ത്‌ കോതമംഗലം മജിസ്ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു.

കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി കോതമംഗലം ഐരൂര്‍പ്പാടത്തുനിന്നും പുക്കാട്ടുപടിയില്‍നിന്നുമായി പിടിയിലായ മലയാളികളായ പുക്കാട്ടുപടി വാലയില്‍ കുര്യാക്കോസ്‌ (63), മകന്‍ ജിയോ (24), മകളുടെ ഭര്‍ത്താവ്‌ ഷിബു ജോണ്‍ (38), ബോട്ടുടമ മുനമ്പം അറലിപ്പറമ്പില്‍ സരീഷ്‌ (30), വടകര സ്വദേശി മുക്കോളില്‍ ബിബേഷ്‌ (28) എന്നിവരേയും തമിഴ്‌നാട്‌ കുളപ്പല്‍ സ്വദേശി ആന്റോ എന്ന ആന്റണി (30) എന്നയാളും ശ്രീലങ്കന്‍ സ്വദേശികളായ ചെന്നൈയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന ഗുരു എന്ന്‌ വിളിക്കുന്ന ഗുരുരസന്‍ (25), നാഥന്‍ (32), ജയവദനന്‍ (27), കുലൈ ശല്‍വം (22), ഡേവിഡ്‌ (28) എന്നിവരേയുമാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ സരീഷ്‌, ആന്റണി എന്നിവര്‍ ഇന്നലെ പുലര്‍ച്ചെ ബോട്ടില്‍ കിടന്നുറങ്ങുമ്പോഴാണ്‌ പോലീസ്‌ പിടിയിലായത്‌.

സിനിമാരംഗവുമായി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന ജിയോ കുര്യാക്കോസ്‌ ശ്രീലങ്കന്‍ സ്വദേശിയായ ഡേവിഡ്‌ മുഖേനയാണ്‌ ചെന്നൈയില്‍ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്ന ശ്രീലങ്കന്‍ സ്വദേശികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 32 പേരെ പല ദിവസങ്ങളിലായി കോതമംഗലം ഐരൂര്‍പ്പാടത്തും പുക്കാട്ടുപടിയിലുള്ള വാടക വീടുകളിലും എത്തിച്ചത്‌. ഇവര്‍ക്ക്‌ ഓസ്ട്രേലിയയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ ഇവരെ ഡേവിഡ്‌ റിക്രൂട്ട്‌ ചെയ്ത്‌ കൊണ്ടുവന്നത്‌.

ശ്രീലങ്കയില്‍ പട്ടാളക്കാരുടെ കൊടുംക്രൂരതക്ക്‌ ഇരയായി അഭയാര്‍ത്ഥികളായി ചെന്നൈയില്‍ താമസിച്ച്‌ വരികയായിരുന്നു ഇവര്‍. ഇവര്‍ ഓരോരുത്തരും അഞ്ചുലക്ഷം രൂപവീതം നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഇവരില്‍ അഡ്വാന്‍സ്‌ തുകയായി ഓരോരുത്തരില്‍നിന്നും 5000 മുതല്‍ 7000 രൂപവരെ വാങ്ങി ആകെ അഞ്ച്ലക്ഷം രൂപയാണ്‌ ഡേവിഡ്‌ ശേഖരിച്ച്‌ ജിയോന്‌ കൈമാറിയത്‌. ഐരൂര്‍പ്പാടത്തും പുക്കാട്ടുപടിയിലും സിനിമാ പ്രവര്‍ത്തകരെന്ന വ്യാജേനയും ടൂറിസ്റ്റുകളെന്ന വ്യാജേനയുമായാണ്‌ വീട്‌ വാടകക്കെടുത്ത്‌ താമസിപ്പിച്ചത്‌. ശ്രീലങ്കന്‍ സ്വദേശികളായവരുടെ അയല്‍വാസികളും ബന്ധുക്കളും ഓസ്ട്രേലിയയില്‍ ഇപ്രകാരം ജോലി ചെയ്യുന്നുണ്ടെന്ന്‌ അവര്‍ പറഞ്ഞു.

ഇവര്‍ കപ്പലിലാണ്‌ യാത്ര ചെയ്യുന്നതെന്നാണ്‌ ഇവരെ വിശ്വസിപ്പിച്ചിരുന്നത്‌. എന്നാല്‍ ഇവര്‍ക്ക്‌ യാത്ര ചെയ്യാന്‍ പഴയ ഒരു ബോട്ടാണ്‌ ഏര്‍പ്പാട്‌ ചെയ്തിരുന്നത്‌. പ്രതികളിലൊരാളായ മുനമ്പം സ്വദേശിയായ സരീഷിന്റേതാണ്‌ ബോട്ട്‌. ഇയാള്‍ ആന്റുവില്‍നിന്ന്‌ 12 ലക്ഷം രൂപയ്‌ക്ക്‌ വാങ്ങിയതായിരുന്നു. ബോട്ടില്‍ യാത്ര ചെയ്യുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും ഉണ്ടായിരുന്നു. കൂടാതെ ജിപിആര്‍., വയര്‍ലെസ്‌ എന്നീ സംവിധാനങ്ങളുമുള്ളതായി പോലീസ്‌ പറഞ്ഞു. ജാഫ്ന സ്വദേശിയായ ചെന്നൈയില്‍ അഭയാര്‍ത്ഥി ക്യാമ്പിലുള്ള ആന്റണ്‍ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. റിമാന്റിലായ പ്രതികളെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങുന്നതിന്‌ അപേക്ഷ സമര്‍പ്പിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.