Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്രമം നടത്തുന്നത്‌ സ്ഥിരം ക്രിമിനലുകള്‍; പോലീസ്‌ നടപടിയില്‍ വിമര്‍ശനമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:55 pm IST
inKannur

ഇരിട്ടി: ൧൯-ാം മൈലില്‍ അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പട്ടാപകല്‍ മാന്യന്‍മാരെപോലെ പോലീസിന്‌ മുന്നില്‍ വിഹരിച്ചിട്ടും പിടികൂടാന്‍ പോലീസ്‌ തയ്യാറാകത്തതിനെതിരെ പ്രതിഷേധം രൂക്ഷം. കഴിഞ്ഞ ദിവസം സംഘ പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച ക്രിമിനലുകളെ അറസ്റ്റുചെയ്യാനാണ്‌ പോലീസ്‌ മടികാണിക്കുന്നത്‌. ശാഖയില്‍ പങ്കെടുത്ത്‌ തിരികെ പോവുകയായിരുന്ന ആര്‍ എസ്‌എസ്‌ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക വഴി സംഘപ്രവര്‍ത്തനം തടയാനാണ്‌ മതമൗലിക വാദവുമായി നടക്കുന്ന ഇത്തരം ക്രിമിനലുകള്‍ ശ്രമിക്കുന്നത്‌. ലീഗുകാരും ചില തല്‍പരകക്ഷികളും ഇവര്‍ക്ക്‌ മൗനാനുവാദം നല്‍കിയാണ്‌ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നത്‌. ൧൯ാം മെയില്‍, നരയംപാറ തുടങ്ങിയ കേന്ദ്രങ്ങളില്‍ അക്രമത്തിന്‌ നേതൃത്വം നല്‍കുന്ന സ്ഥിരം ക്രിമിനലുകളായ ൧൯ാംമൈല്‍ നെല്ല്യാട്ടെ കൂരന്‍മൊയ്തുവിണ്റ്റെ മകന്‍ അബ്ദുള്‍ജലീല്‍, ൧൯ാംമൈല്‍- അള്ളൊത്ത്‌ റോഡിലെ ചോലയില്‍ വീട്ടിലെ ഹിഷാം, ൧൯-ാം മൈലിലെ ഹൊട്ടല്‍ ഉടമ സിഎച്ച്‌ അബ്ദുള്‍ റഹ്മാെ ണ്റ്റ മകന്‍ പത്രവിതരണക്കാരന്‍ പാറക്കെട്ടില്‍ റയീസ്‌, സുരാസ്‌ മന്‍സിലില്‍ ബ്രോക്കര്‍ ഉസ്മാണ്റ്റെ മകന്‍ റഫീഖ്‌, പാറക്കെട്ടില്‍ മുസ്തഫയുടെ മകന്‍ ഷഫീര്‍, ഓട്ടോഡ്രൈവര്‍ ചോലയില്‍ വീട്ടിലെ മസൂഖ്‌, ലത്തീഫ്‌, കളറോഡിലെ മഹ്ബുബ്‌, പാറക്കെട്ടിലെ മുഹമ്മദലിയുടെ മകന്‍ നവാസ്‌ തുടങ്ങിയവരാണ്‌ പതിവായി നടക്കുന്ന മേഖലയിലെ ആക്രമണങ്ങളില്‍ പങ്കാളികള്‍. ഇവര്‍ പതിവായി പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന കക്ഷികളായിട്ടും നടപടിയെടുക്കാന്‍ പോലീസ്‌ ഒരുമ്പെടാറില്ല. ഹിഷാം ക്രിമിനലുകളുടെ തലവനും നിരന്തരം ജില്ലക്ക്‌ വെളിയില്‍ താമസിക്കുന്നയാളുമാണ്‌. ക്രഷറിന്‌ സമീപത്ത്‌ വച്ച്‌ മുമ്പ്‌ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവര്‍ക്ക്‌ കൃത്യമായ പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ്‌ ഈ ക്രിമിനലുകളെ സ്ഥിരമായി അന്വേഷിച്ച്‌ വരികയാണ്‌. കൃത്യമായി ൧൯ാംമൈലില്‍ വിഹരിക്കുന്ന പ്രതികളെ പിടികൂടാന്‍ പൊലീസിന്‌ കഴിയുമെങ്കിലും ഇവരെ അറസ്റ്റുചെയ്യാനും നടപടികള്‍ സ്വീകരിക്കാനും പോലീസ്‌ തയ്യാറാകുന്നില്ല. അക്രമത്തിന്‌ ശേഷവും വിഹരിക്കുന്ന ഈ ക്രിമിനലുകള്‍ തികഞ്ഞ സമാധാനഭംഗമാണ്‌ നടത്തുന്നത്‌. ്‌ നിരന്തരം സ്വകാര്യ ബസുകള്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയും കാവി വസ്ര്‍തം ധരിച്ചവരെ ഭീഷണിപ്പെടുത്തുകയും അര്‍ദ്ദരാത്രിയിലും തമ്പടിക്കുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പിക്കുകയുമാണിവരുടെ പ്രധാന പ്രവൃത്തികള്‍. പരിസരപ്രദേശങ്ങളിലെ സദാചാരം ചമഞ്ഞുള്ള പോലീസ്‌ പണിക്ക്‌ ഈ ക്രിമിനലുകള്‍ ചുക്കാന്‍ പിടിക്കുകയും സ്വന്തം മതക്കാരെ വരെ ദ്രോഹിക്കുകയും ചെയ്യുന്നതും പതിവാണ്‌. ഇതില്‍ ജലീലടക്കമൂള്ള ക്രിമിനലുകള്‍ വിവാഹം കഴിച്ച്‌ സ്തീധനം കൈക്കലാക്കി വഞ്ചന നടത്തിയ കേസില്‍ പ്രതികളായിട്ടുണ്ട്‌. സ്ഥിരമായി കുടുംബത്തിന്‌ പോലും ശല്യമാകുന്ന നിലക്കാണ്‌ ജലീലിണ്റ്റെതടക്കമുള്ള പ്രവര്‍ത്തനമെന്നിരിക്കെ, സാമൂഹ്യവിരൂദ്ധശല്യം നടത്തുന്ന ക്രിമിനലുകളെ അറസ്റ്റൂചെയ്യാത പോലിസ്‌ നടപടി പ്രതിഷേധത്തിന്‌ കാരണമായിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.