Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജീവനും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയും സംരക്ഷിക്കാന്‍ നാല്‌ സഹോദരിമാര്‍ കേഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:53 pm IST
inKannur

കണ്ണൂറ്‍: അവകാശപ്പെട്ട ഭൂമിയും വീടും ഉഭയങ്ങളും ഒരുകൂട്ടം ബന്ധുക്കളുടെയും പോലീസുകാരടക്കമുള്ള ചില പാര്‍ശ്വവര്‍ത്തികളുടെയും സ്ഥലത്തെ ചില ക്രിമിനലുകളുടെയും അതിക്രമത്തെ തുടര്‍ന്ന്‌ സംരക്ഷിക്കാനാവാതെ ആണ്‍തുണയില്ലാത്ത നാല്‌ സഹോദരിമാര്‍ നിയമപരിരക്ഷക്കായി കേഴുന്നു. ചെമ്പിലോട്‌ പഞ്ചായത്തിലെ കക്കോത്ത്‌ സ്വദേശികളായ പരേതരായ നാവത്ത്‌ കണ്ണന്‍-ആയഞ്ചാല്‍ നാരായണി ദമ്പതികളുടെ മക്കളായ ആയഞ്ചാല്‍ രാധ, സീത, രമ, ഉഷ എന്നിവരാണ്‌ തങ്ങളുടെ കദനകഥ ഇന്നലെ കണ്ണൂറ്‍ പ്രസ്‌ ക്ളബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ ഗദ്ഗദകണ്ഠരായി വിവരിച്ചത്‌. അമ്മയുടെ വകയായി സഹോദരിമാര്‍ക്ക്‌ ലഭിച്ച ൪൦ സെണ്റ്റ്‌ പറമ്പും ൨൫ സെണ്റ്റ്‌ കൃഷിസ്ഥലവും വീടും കൈക്കലാക്കാന്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവും അമ്മയുടെ അനുജത്തിയുടെ കുടുംബവും അവര്‍ക്ക്‌ ഒത്താശ ചെയ്തുകൊണ്ട്‌ ചില സമീപവാസികളും ചില പോലീസുകാരുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട്‌ വിവരിക്കുമ്പോള്‍ സഹോദരിമാര്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പുകയായിരുന്നു. സ്വത്തും ഉഭയങ്ങളും കൈക്കലാക്കാന്‍ സഹോദരിമാരിലൊരാളായ ഉഷയെ ഒരിക്കല്‍ കുതിരവട്ടം ചിത്തരോഗാശുപത്രിയിലും മറ്റൊരിക്കല്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഘം സഹോദരിമാരെ പിടിച്ചുകെട്ടി പോലീസ്സ്റ്റേഷനില്‍ കൊണ്ടുപോയി കേസെടുപ്പിച്ച്‌ ജയിലിലടക്കുകയും ചെയ്തുവെന്നും സഹോദരിമാര്‍ പറഞ്ഞു. തങ്ങള്‍ക്ക്‌ അമ്മ വഴിയായി ലഭിച്ച സ്വത്തിനായി ഒരവകാശവുമില്ലാത്ത അമ്മയുടെ സഹോദരിയും മകനും തലശ്ശേരി മുന്‍സിഫ്‌ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ തുടക്കമായത്‌. കേസാവശ്യത്തിനായി സ്ഥലത്തിണ്റ്റെ രേഖകളും യഥാര്‍ത്ഥ പട്ടയവും നികുതി ശീട്ടുകളും സഹോദരിമാരില്‍ മൂത്തയാളായി രാധയുടെ ഭര്‍ത്താവ്‌ ബാലനെന്നയാളെ ഏല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ കേസ്‌ തങ്ങള്‍ക്കനുകൂലമായി വിധിച്ചെങ്കിലും വസ്തുക്കളുടെ രേഖകള്‍ സഹോദരി ഭര്‍ത്താവ്‌ ബാലനെയും അഭിഭാഷകനെയും സ്വാധീനിച്ച്‌ ചിലര്‍ കൈക്കലാക്കുകയും കോടതിവിധിയടക്കം അട്ടിമറിക്കുകയായിരുന്നുവെന്നും സഹോദരിമാര്‍ പറഞ്ഞു. തങ്ങളെ ഭ്രാന്തികളായി മുദ്രകുത്തി വീടിന്‌ നേരെ അക്രമം നടത്തുകയും പറമ്പിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ പട്ടാപ്പകല്‍ കയ്യേറി മുറിച്ചുകൊണ്ടുപോവുകയും, വാഹനങ്ങളുമായെത്തി തേങ്ങ പറിച്ചുകടത്തുകയും ചെയ്യുന്ന ബന്ധുക്കളും അവരുടെ പാര്‍ശ്വവര്‍ത്തികളും അടങ്ങുന്ന സംഘം ലക്ഷങ്ങള്‍ വിലമതിക്കുന്ന തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ കുത്സിത ശ്രമങ്ങള്‍ തുടരുകയാണെന്നും സഹോദരിമാര്‍ വിങ്ങലോടെ പറഞ്ഞു. കേസില്‍ കോടതിച്ചിലവിനടുക്കം തങ്ങള്‍ക്കനുകൂലമായി വിധിയുണ്ടായിട്ടും സഹോദരി ഭര്‍ത്താവ്‌ കൈക്കലാക്കിയ രേഖകള്‍ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന്‌ അയാളുടെ ഭാര്യ രാധയും അവിവാഹിതകളായ മറ്റ്‌ മൂന്ന്‌ സഹോദരിമാരോടൊപ്പം ഭയവിഹ്വലരായാണ്‌ കക്കോത്തുള്ള തങ്ങളുടെ പാനേരിച്ചാല്‍ വീട്ടില്‍ കഴിയുന്നത്‌. കഴിഞ്ഞ ജനുവരിയില്‍ ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക്‌ വിശദമായ പരാതി നല്‍കിയെങ്കിലും അതിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.