Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തളിപ്പറമ്പില്‍ ശിവക്ഷേത്രം

Janmabhumi Online by Janmabhumi Online
Jul 25, 2011, 11:07 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ഏഴാം നൂറ്റാണ്ടില്‍ വളരെ പ്രശസ്തിയോടെ നിറഞ്ഞ് നിന്നിരുന്ന ഒരു ക്ഷേത്രമായിരുന്നു തളിപ്പറമ്പില്‍ ശിവക്ഷേത്രം. ചിറക്കല്‍ കോവിലകത്ത് നിന്ന് ഉള്ളൂര്‍ കണ്ടെടുത്ത “ചെല്ലൂര്‍പിരാന്‍സ്തുതി”യിലും ഭാഷാ ചമ്പുക്കളില്‍ പ്രസിദ്ധമായ ചെല്ലുര്‍നാഥോദയത്തിലും തളിപ്പറമ്പില്‍ ക്ഷേത്രത്തില്‍ പ്രശസ്തി പരാമര്‍ശിക്കുന്നുണ്ട്.

ഊരായ്മ ക്ഷേത്രമായ തളിപ്പറമ്പ് ശിവക്ഷേത്രം ഇന്ന് ട്രസ്റ്റിയുടെ ഭരണത്തിലാണ്. ക്ഷേത്രത്തിന് ധാരാ‍ളം ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ഭരണകര്‍ത്താക്കളായ നമ്പൂതിരിമാരുടെ കിടമത്സരവും അഴിമതിയും കാരണം എല്ലാം നശിച്ചു. തളിപ്പറമ്പില്‍ ദേവനെ ദേവന്മാരും തമ്പുരാക്കന്മാരും ഒരുപോലെ വന്ദിച്ചു പൂജിക്കുന്നതിനാല്‍ ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ ആ ദേവന് ഒരേ സമയം കഴിയുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

വൈകുന്നേരത്തെ പൂജ കഴിഞ്ഞ ശേഷം ഭഗവാന്‍ പാര്‍വ്വതീസമേതനായി വിരാജിക്കുമ്പോള്‍ മാത്രമേ ഇവിടെ സ്ത്രീകള്‍ കയറി തൊഴാറുള്ളൂ. ഐശ്വര്യത്തിനും ദീര്‍ഘകാലം സുമംഗലികളായി തീരാനും ഭഗവന്റെ ദര്‍ശനം കൊണ്ട് കഴിയുമെന്നാണ് സ്ത്രീകളുടെ വിശ്വാസം. സാമാന്യം ഉയര്‍ന്ന പീഠത്തില്‍ ഏകദേശം മൂന്നടി ഉയരമുള്ള ശിവലിംഗമാണ് ശ്രീകോവിലിലുള്ളത്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തൃക്കണ്ണും തിരുനാസികയും ചന്ദ്രക്കലയും പതിച്ച പ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. ഇടതുവശത്ത് സുബ്രഹ്മണ്യനെയും വലതുഭാഗത്ത് ഗണപതിയെയും പ്രതിഷ്ടിച്ചിട്ടുണ്ട്.

മുചുകുന്ദന്‍, മാന്ധാതാവ് എന്നീ രാജര്‍ഷികള്‍ പരമശിവനെ പൂജിച്ചിരുന്നത് തളിപ്പറമ്പിലായിരുന്നുവെന്നാണ് ഐതീഹ്യം. അവര്‍ ഇവിടത്തെ ശിവലിംഗമാണ് പൂജകള്‍ക്കായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ രാജര്‍ഷികള്‍ ശിവപ്രീതി നേടി സായൂജ്യം പ്രാപിച്ചപ്പോള്‍ ശിവലിംഗം അപ്രത്യക്ഷമായെന്ന് പറയപ്പെടുന്നു. പിന്നീട് ഭക്തനാ‍യ ശതസോമരാജര്‍ഷി പരമശിവനെ ആരാധിക്കാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാകാന്‍ വേണ്ടി ആ സ്ഥാനത്ത് പുതിയ ശിവലിംഗം സ്ഥാപിച്ചുവത്രെ.

ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍ ചിറക്കല്‍ തമ്പുരാക്കന്മാരാണ്. നാടുനീളെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ കാലത്തുപോലും ക്ഷേത്രഭരണം രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതുകൊണ്ടാണത്രെ ക്ഷേത്രത്തിലെ മണ്ഡപത്തില്‍ ഭക്തര്‍ കയറില്ലെന്ന് ശഠിക്കുന്ന ഐതീഹ്യം പ്രചരിച്ചത്. ഇതിന് മറ്റൊരു കഥയും പറയുന്നുണ്ട്. വനവാസക്കാലത്ത് ശ്രീരാമന്‍ ക്ഷേത്രത്തിലെ പരമശിവനെ പൂജിച്ചിരുന്നുവെന്നും, ക്ഷത്രിയന്‍ പൂജിക്കുന്ന ക്ഷേത്രത്തിലെ മണ്ഡപത്തില്‍ ബ്രാഹ്മണര്‍ കയറിക്കൂടെന്ന് വിധിച്ച് പ്രിന്മാറിയതാണെന്നും പറയുന്നു. ഏതായാലും ഇന്നും ഈ പതിവ് തുടരുന്നുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

കവിത: മേളം

Kerala

ക്ഷണിക്കാതെ വന്നതാണെങ്കിൽ അഫ്രീദിയെ ഇറക്കി വിടണമായിരുന്നു ; ഇവർ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുകയാണ്

Literature

ഉമയമ്മറാണിയുടെ നോവല്‍ സഞ്ചാരം

റുസാസോ ഗ്രാമത്തിന്റെ തെക്കന്‍ കവാടത്തില്‍ വൈക്കോ സ്വൂറോയ്‌ക്കൊപ്പം ലേഖകന്‍
Varadyam

നേതാജിയുടെ പാദസ്പര്‍ശമേറ്റ മണ്ണിലൂടെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാന സര്‍ക്കാര്‍ എംപി ഫണ്ട് പദ്ധതികള്‍ തടയുന്നു; തെരഞ്ഞെടുപ്പ് ഏകീകരണം അനിവാര്യം: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

2026ഓടെ ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ് അയക്കും: മസ്‌ക്

ഭാരതത്തിന്റെ സമാധാന ശ്രമങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് യുഎന്‍

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഗാസയുടെ അവസ്ഥയിലെന്ന് പാക് പ്രധാനമന്ത്രി

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies