Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ സംഘര്‍ഷം

Janmabhumi Online by Janmabhumi Online
Jun 29, 2011, 04:32 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ തിരുവനന്തപുരത്ത്‌ എസ്‌.എഫ്‌.ഐയും എ.ഐ.വൈ.എഫും നടത്തിയ മാര്‍ച്ചിന്‌ നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജും ഗ്രനേഡ്‌ പ്രയോഗവും. വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസ്‌ യൂണിവേഴ്സിറ്റി കോളേജില്‍ കയറി.

എസ്‌.എഫ്‌.ഐ സെക്രട്ടറിയേറ്റിലേക്കും എ.ഐ.എസ്‌.എഫ്‌ നിയമസഭയിലേക്കുമാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. പോലീസ്‌ അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പോലീസ്‌ ലാത്തിച്ചാര്‍ജ്ജില്‍ മാവേലിക്കര എം.എല്‍.എ രാജേഷിനും പരുക്കേറ്റു. പോലീസ്‌ യൂണിവേഴ്സിറ്റി കോളേജിനുള്ളിലേക്ക്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കൂര്‍ നേരം തെരുവു യുദ്ധത്തിന്റെ പ്രതീതിയായിരുന്നു സെക്രട്ടേറിയറ്റും പരിസരവും. സംഘര്‍ഷത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ വലിയ പ്രകോപനം കൂടാതെ പോലീസ്‌ ലാത്തിചാര്‍ജ്‌ നടത്തുകയായിരുന്നു. കണ്ണില്‍കണ്ട പ്രവര്‍ത്തകരെയെല്ലാം പോലീസ്‌ തല്ലിച്ചതച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെയും വളഞ്ഞിട്ട്‌ തല്ലി.

ഏതാണ്ട്‌ ഒരേസമയത്താണ്‌ എസ്‌.എഫ്‌.ഐക്കാര്‍ സെക്രട്ടേറിയറ്റ്‌ നടയിലേക്കും എ.ഐ.വൈ.എഫുകാര്‍ നിയമസഭയിലേക്കും മാര്‍ച്ച്‌ നടത്തിയത്‌. സെക്രട്ടേറിയറ്റ്‌ നടയില്‍ ബാരിക്കേഡ്‌ മറിച്ചിടാന്‍ ശ്രമിച്ച എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ്‌ ലാത്തിവീശി. ചിതറിയോടിയ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറു നടത്തി. ഇതിനിടെ ലാത്തിയടിയില്‍ ചില പ്രവര്‍ത്തകരുടെ തലപൊട്ടി. ആയുര്‍വേദ കോളേജ്‌ ഭാഗത്തേക്കും ജനറല്‍ ആശുപത്രി റോഡിലേക്കും ഓടിയ പ്രവര്‍ത്തകരെ പോലീസ്‌ പിന്തുടര്‍ന്ന്‌ മര്‍ദ്ദിച്ചു.

ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജിലേക്ക്‌ ഓടിക്കയറിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ്‌ നിരവധി തവണ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കോളേജില്‍ നിന്ന്‌ പോലീസിനു നേരെ കല്ലേറുമുണ്ടായി. ഏറെനേരം കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥികളും പോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിയമസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ എ.ഐ.വൈ.എഫ്‌ പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗം നടത്തിയശേഷമാണ്‌ പോലീസ്‌ ലാത്തിചാര്‍ജ്‌ തുടങ്ങിയത്‌. നിലത്തു വീണുകിടന്ന പ്രവര്‍ത്തകരെ പൊലീസ്‌ തല്ലിച്ചതച്ചു. നേതാക്കള്‍ക്കടക്കം പരിക്കേറ്റു.

വിദ്യാര്‍ത്ഥികളെ പൊലീസ്‌ മര്‍ദ്ദിക്കുന്നതറിഞ്ഞ്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കം നേതാക്കള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയതോടെയാണ്‌ സംഘര്‍ഷത്തിന്‌ അയവു വന്നത്‌. ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ ശരണ്യ എന്ന വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇരുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മോഡല്‍ സ്കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികളുമുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

 

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

വാരഫലം: ജൂണ്‍ 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് ശാരീരിക സുഖം കുറയും. വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും.

പെയ്യേണ്ടതെങ്ങനെ….

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies