Monday, September 25, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home Print Edition

കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചവര്‍ തിരിച്ചെത്തി

Janmabhumi Online by Janmabhumi Online
Jun 24, 2011, 11:21 pm IST
in Print Edition
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കഴിഞ്ഞ ഓഗസ്റ്റ്‌ രണ്ടിന്‌ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലായ എം.വി സൂയസിലെ ഇന്ത്യക്കാരായ ആറ്‌ ജീവനക്കാര്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. പതിനൊന്ന്‌ മാസത്തോളം നീണ്ട ദുരിതപൂര്‍ണമായ തടവുജീവിതത്തിനുശേഷം സ്വതന്ത്രരായി ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്തവളത്തിലെത്തിയ ഇവരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.

പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണി സമാഹരിച്ച 2.1 മില്യണ്‍ ഡോളര്‍ മോചനദ്രവ്യമായി നല്‍കിയതിനുശേഷമാണ്‌ കടല്‍ക്കൊള്ളക്കാര്‍ ഇവരെ വിട്ടയച്ചത്‌. തങ്ങളെ രക്ഷപ്പെടാന്‍ സഹായിച്ച പാക്‌ അധികൃതരോട്‌ കൃതജ്ഞതയുണ്ടെന്ന്‌ അറിയിച്ച ആറുപേരും പക്ഷെ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സഹായങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാന്‍ തയ്യാറായില്ല. ആറ്‌ ഇന്ത്യക്കാരും പതിനൊന്ന്‌ ഈജിപ്തുകാരും നാല്‌ പാക്കിസ്ഥാന്‍കാരും ഒരു ശ്രീലങ്കക്കാരനുമടക്കം ഇരുപത്തിരണ്ട്‌ ജീവനക്കാരാണ്‌ എംവി സൂയസിലുണ്ടായിരുന്നത്‌. ഏദന്‍ കടലിടുക്കില്‍നിന്നുമാണ്‌ കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ കയ്യിലകപ്പെട്ടത്‌.

പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം കപ്പലിലെ ജീവനക്കാര്‍ സ്വതന്ത്രരായെങ്കിലും ഇന്ധനം തീര്‍ന്നതു നിമിത്തം എംവി സൂയസ്‌ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌ ഇതിലുള്ള ജീവനക്കാരെ പാക്‌ കപ്പലായ പിഎന്‍എസ്‌ ബാബറിലേക്ക്‌ മാറ്റുകയും ഇവരെ പിന്നീട്‌ പിഎന്‍എസ്‌ സുള്‍ഫിക്കര്‍ എന്ന കപ്പലില്‍ കയറ്റി കറാച്ചിയിലെത്തിക്കുകയുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി കറാച്ചിയിലെത്തിയ കപ്പല്‍ജീവനക്കാരിലെ ആറ്‌ ഇന്ത്യക്കാരും ദുബായ്‌ മാര്‍ഗം ദല്‍ഹിയിലെത്തുകയാണുണ്ടായത്‌.

ഇതോടൊപ്പം സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍നിന്നും തങ്ങള്‍ക്ക്‌ മനുഷ്യത്വരഹിതമായ പീഡനങ്ങളാണ്‌ നേരിടേണ്ടിവന്നതെന്ന്‌ ദല്‍ഹിയിലെത്തിയ സൂയസ്‌ കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ പറഞ്ഞു. കടല്‍ക്കൊള്ളക്കാര്‍ മദ്യപിച്ചുകഴിഞ്ഞാല്‍ കയ്യില്‍ കിട്ടുന്ന വസ്തുക്കളുപയോഗിച്ച്‌ മര്‍ദ്ദിക്കുമായിരുന്നെന്നും അവര്‍ തങ്ങളെ കൊല്ലുമെന്ന്‌ തന്നെയാണ്‌ കരുതിയിരുന്നതെന്നും കപ്പല്‍ജീവനക്കാരനായിരുന്ന എന്‍.കെ. ശര്‍മ്മ പറഞ്ഞു. എന്നാല്‍ ഒരിക്കലും നാട്ടിലേക്ക്‌ മടങ്ങാന്‍ കഴിയുമെന്ന്‌ പ്രതീക്ഷയില്ലായിരുന്നുവെന്നും തിരികെയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും മറ്റൊരു ജീവനക്കാരനായ രവീന്ദര്‍സിംഗ്‌ അഭിപ്രായപ്പെട്ടു. ദിവസങ്ങളോളം ഞങ്ങള്‍ പട്ടിണി കിടക്കുകയുണ്ടായി. ആഴ്ചയിലൊരിക്കല്‍ മാത്രമാണ്‌ അല്‍പം ചോറും ഉരുളക്കിഴങ്ങ്‌ കറിയും കിട്ടിയിരുന്നത്‌. പല ദിവസങ്ങളിലും വെള്ളം മാത്രം കുടിച്ച്‌ വിശപ്പടക്കേണ്ടിവന്നിട്ടുണ്ട്‌, നാവികര്‍ നേരിട്ട അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെ വെളിപ്പെടുത്തി.

എന്നാല്‍ ശാരീരിക പീഡനങ്ങള്‍ സഹിക്കാമായിരുന്നുവെങ്കിലും ഇന്ധനം തീരാറായതിനെത്തുടര്‍ന്ന്‌ കപ്പല്‍ മുക്കിക്കളയാനുള്ള കടല്‍ക്കൊള്ളക്കാരുടെ തീരുമാനമാണ്‌ തങ്ങളെ ഏറ്റവും ഭയപ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു. കറാച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പോലും കുടുംബാംഗങ്ങളെ കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. ഈ സമാഗമം തികച്ചും അവിസ്മരണീയമാണ്‌, പ്രശാന്ത്‌ ചൗഹാന്‍ അറിയിച്ചു. തങ്ങളുടെ മോചനത്തിനായി പരിശ്രമിച്ച പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണിയോടുള്ള നന്ദി പറഞ്ഞറിയിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള മാധ്യമങ്ങള്‍ തങ്ങളെ ഏറെ സഹായിച്ചതായി മറ്റൊരു ജീവനക്കാരനായ രവീന്ദര്‍ പറഞ്ഞു. ഇതിനിടയില്‍ വീട്ടിലേക്ക്‌ മടങ്ങാന്‍ തനിക്ക്‌ തിടുക്കമായെന്നാണ്‌ തിരുവനന്തപുരം സ്വദേശിയായ ബിജു മാധ്യമങ്ങളോട്‌ പറഞ്ഞത്‌. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായില്ലെന്ന ആരോപണം ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ടുമുണ്ട്‌. ഇന്ത്യന്‍ നാവികര്‍ നാട്ടില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇവരുടെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ച പാക്‌ സര്‍ക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായും വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ മാധ്യമങ്ങളെ അറിയിച്ചു. ദല്‍ഹിയിലെത്തിയ ആറുപേരും ഉടന്‍തന്നെ സ്വദേശങ്ങളിലേക്ക്‌ മടങ്ങുമെന്നാണ്‌ സൂചന.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട് ‘ട്രെയിലർ പുറത്ത് .
Entertainment

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട് ‘ട്രെയിലർ പുറത്ത് .

എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്റെ ശൈലി മാറ്റണം: വി. മുരളീധരന്‍
Kerala

ഒമ്പതാം ഘട്ട റോസ്ഗര്‍ മേള: നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും

കാസര്‍കോട് സ്‌കൂള്‍ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം
Kerala

കാസര്‍കോട് സ്‌കൂള്‍ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം

ബാഹുബലിയാകേണ്ടിയിരുന്നത്, ഹൃത്വിക് റോഷൻ,കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ,രാജമൗലിയുടെ ഓഫർനിരസിച്ചവർ ഇവരൊക്കെയാണ്:
Entertainment

ബാഹുബലിയാകേണ്ടിയിരുന്നത്, ഹൃത്വിക് റോഷൻ,കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ,രാജമൗലിയുടെ ഓഫർനിരസിച്ചവർ ഇവരൊക്കെയാണ്:

മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യു, വെന്റിലേറ്റര്‍ ഫീസ് വര്‍ദ്ധന; മനുഷ്യാവകാശ കമ്മീഷന്‍ കേസെചുത്തു
Kerala

മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യു, വെന്റിലേറ്റര്‍ ഫീസ് വര്‍ദ്ധന; മനുഷ്യാവകാശ കമ്മീഷന്‍ കേസെചുത്തു

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട് ‘ട്രെയിലർ പുറത്ത് .

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട് ‘ട്രെയിലർ പുറത്ത് .

എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്റെ ശൈലി മാറ്റണം: വി. മുരളീധരന്‍

ഒമ്പതാം ഘട്ട റോസ്ഗര്‍ മേള: നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും

കാസര്‍കോട് സ്‌കൂള്‍ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസര്‍കോട് സ്‌കൂള്‍ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം

ബാഹുബലിയാകേണ്ടിയിരുന്നത്, ഹൃത്വിക് റോഷൻ,കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ,രാജമൗലിയുടെ ഓഫർനിരസിച്ചവർ ഇവരൊക്കെയാണ്:

ബാഹുബലിയാകേണ്ടിയിരുന്നത്, ഹൃത്വിക് റോഷൻ,കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ,രാജമൗലിയുടെ ഓഫർനിരസിച്ചവർ ഇവരൊക്കെയാണ്:

മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യു, വെന്റിലേറ്റര്‍ ഫീസ് വര്‍ദ്ധന; മനുഷ്യാവകാശ കമ്മീഷന്‍ കേസെചുത്തു

മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യു, വെന്റിലേറ്റര്‍ ഫീസ് വര്‍ദ്ധന; മനുഷ്യാവകാശ കമ്മീഷന്‍ കേസെചുത്തു

കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിന് കേസെടുക്കാം: ഹൈക്കോടതി, വിജിലന്‍സ് മാനുവൽ അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രം

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളത്തില്‍; പരാതിക്ക് പിന്നാലെ ഇടപെട്ട് ഹൈക്കോടതി

ഒടുവിൽ ചരിത്രനേട്ടം!ഇനി ആ റെക്കോർഡ് ‘ഷാറൂഖ് ഖാന് ‘സ്വന്തം.

ഒടുവിൽ ചരിത്രനേട്ടം!ഇനി ആ റെക്കോർഡ് ‘ഷാറൂഖ് ഖാന് ‘സ്വന്തം.

ബെംഗളൂരുവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും

ബെംഗളൂരുവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും

ഡിവൈഎഫ് ഐ നേതാവ് കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവ് അനന്ദു ഉണ്ണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി എട്ടുകോടിയുടെ ഇടപാട് നടന്നെന്ന് ധനകാര്യ ഉടമ

ഡിവൈഎഫ് ഐ നേതാവ് കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവ് അനന്ദു ഉണ്ണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി എട്ടുകോടിയുടെ ഇടപാട് നടന്നെന്ന് ധനകാര്യ ഉടമ

‘കോണ്‍ഗ്രസിനെ ഇന്ന് നയിക്കുന്നത് അര്‍ബന്‍ നക്‌സലുകള്‍’; പാര്‍ട്ടിയുടെ എല്ലാ ഇച്ഛാശക്തിയും നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

‘കോണ്‍ഗ്രസിനെ ഇന്ന് നയിക്കുന്നത് അര്‍ബന്‍ നക്‌സലുകള്‍’; പാര്‍ട്ടിയുടെ എല്ലാ ഇച്ഛാശക്തിയും നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist