എം. ബാലകൃഷ്ണന്‍

എം. ബാലകൃഷ്ണന്‍

ക്വിറ്റിന്ത്യാ സമരം പൊളിഞ്ഞ സമരം; മാപ്പിളക്കലാപം കിടിലംകൊള്ളിച്ച സമരം; സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞ് സിപിഎം പുസ്തകം

കോണ്‍ഗ്രസും ഗാന്ധിയും ഒന്നും നേരെയാവില്ലെന്ന മനോഭാവത്തിലായിരുന്നുവെന്നും 'ഇന്ത്യ വിടുക സമരം' ഏതാണ്ട് ഒരു കൊല്ലത്തിനകം പൊളിഞ്ഞുവെന്നും പുസ്തകത്തില്‍ പറയുന്നു.

തുഞ്ചന്റെ പ്രതിമയെ എതിര്‍ത്തവര്‍ സിപിഎം സമ്മേളന വേദിയില്‍ ചിത്രം വെച്ച് ആദരവര്‍പ്പിച്ചു; ചിത്രം സ്ഥാനം പിടിച്ചത് മാര്‍ക്‌സിനും ചെഗുവേരയ്‌ക്കുമൊപ്പം

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത മുസ്ലിം മതമൗലികവാദ സംഘടനകള്‍ക്കൊപ്പം നിന്ന സിപിഎം തുഞ്ചത്താചാര്യനെ അംഗീകരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

ഇന്ന് ആരാധനാ സ്വാതന്ത്ര്യദിനം; തളി ക്ഷേത്ര വിമോചനത്തിന് 53 വയസ്സ്

അനാഥമായിക്കിടന്ന തളി ക്ഷേത്രം വൃത്തിയാക്കി, 1968 ഒക്ടോബര്‍ 30ന് കേളപ്പജിയുടെ നേതൃത്വത്തില്‍ വിഗ്രഹവും പീഠവും വൃത്തിയാക്കാന്‍ ഭക്തജനങ്ങള്‍ തയാറായി. മുസ്ലിം നിസ്‌കാരപ്പള്ളിയുടെ പേര് പറഞ്ഞ് പോലിസ് ഭക്തജനങ്ങളെ...

”വിഷ്ണുഭാരതീയനെ ഇവര്‍ തമസ്‌കരിക്കുന്നതെന്തിന്?’

ടി.എസ്. തിരുമുമ്പിന്റെ ഭാഗവതസപ്താഹവും ഭാരതീയന്റെയും കേരളീയന്റെയും നിറഞ്ഞ സാന്നിദ്ധ്യവും സമരത്തിലുണ്ടായിരുന്നു. ഇവരെ ആനയെക്കൊണ്ട് കൊല്ലിക്കാന്‍ വരെ യാഥാസ്ഥിതികര്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുവായൂരപ്പന്റെ മുമ്പില്‍...

കേളപ്പജിയെ കൊല്ലാനായിരുന്നു അന്ന് പാര്‍ട്ടി തീരുമാനിച്ചത്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രണത്തെക്കുറിച്ച് വിവരിച്ച് ‘ മങ്ങാത്ത ഓര്‍മകള്‍’

കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെടുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം പിടിച്ചെടുക്കാമെന്നും അതിന് നിലവിലുള്ളവരെ വധിക്കേണ്ടതുണ്ടെന്നുമായിരുന്നു പാര്‍ട്ടി കണ്ടെത്തിയ വഴിയെന്ന്...

വംശഹത്യയുടെ കുരുതിക്കളം

ഖലീഫയുടെ സ്ഥാനം നേടിയെടുക്കുന്നതിലൂടെ ഇന്നാട്ടിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കാമെന്ന അതിമോഹമായിരുന്നു കലാപത്തിന്റെ ഉള്ളടക്കം. ഐഎസ്സും താലിബാനും അല്‍ഖ്വയ്ദയും ജമാഅത്തെഇസ്ലാമിയും മുസ്ലിംഭീകരസംഘടനകളും ലക്ഷ്യം വെയ്ക്കുന്നത് മതരാജ്യം തന്നെയാണ്. തുവ്വൂരില്‍...

സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം; കേരള ഗാന്ധിയുടെ സമാധി മണ്ഡപം കാടുപിടിച്ചു കിടക്കുന്നു; കേളപ്പജിക്ക് സ്മാരകം വേണ്ടേ?

കേളപ്പജിയുടെ 132-ാം ജന്മദിനമായ ഇന്നലെ സമാധി മണ്ഡപത്തിനു തൊട്ടടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്ഥലം എംഎല്‍എ കെ.ടി. ജലീല്‍ എത്തിയിരുന്നുവെങ്കിലും സമാധി മണ്ഡപത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല.

ഹിന്ദുക്കള്‍ പട്ടാളക്കാരുടെ ഒറ്റുകാരെന്ന് ഇ എം എസ്; വീണ്ടുമൊരു മാപ്പിള ലഹളയ്‌ക്ക് പ്രേരിപ്പിച്ച് എ.കെ ജി

ലഹളയെ മൂന്നു ഘട്ടങ്ങളായി വിശദീകരിക്കുന്ന ഇ.എം.എസ്. അവസാന ഘട്ടത്തില്‍ ലഹള ശരിയായ അര്‍ത്ഥത്തില്‍ ഒരു സാമുദായിക ലഹളയായി പരിണമിച്ചുവെന്ന് അംഗീകരിക്കുന്നുണ്ട്

പുതിയ വാര്‍ത്തകള്‍