ഡോ.എന്‍.ഗോപാലകൃഷ്ണന്‍

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

ജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠം

വിശ്വരൂപ ദര്‍ശന യോഗം( തുടര്‍ച്ച)  കൃഷ്ണാ, നിന്റെ മഹത്വമൊന്നുമറിയാതെ ഞാന്‍ നിന്നെ കൃഷ്ണാ, സുഹൃത്തേ, യാദവാ എന്നെല്ലാം വിളിച്ചു. നീയാണ് ലോകത്തിന്റെ നിലനില്‍പ്പിന് ആധാരമായ പിതാവെന്ന് ഞാന്‍...

മഹാപ്രഭോ പ്രണാമം…

സ്വന്തം മനസ്സാണ് എല്ലാവരുടേയും ദു:ഖത്തിന് കാരണം. മനസ്സേ, ഭക്തിമാര്‍ഗത്തിലൂടെ ശാന്തിനേടുക,

കുചേലന്റെ ദാരിദ്ര്യമകറ്റിയ കാരുണ്യവാരിധി

എണ്‍പത്തിയേഴാം ദശകം: (കുചേലവൃത്തം) അങ്ങയുടെ സഹപാഠിയും ഭക്തനുമായ കുചേലന്‍, പരമ ദരിദ്രനായതിനാല്‍ നിത്യവൃത്തിക്കുള്ളതപേക്ഷിക്കാന്‍ കൃഷ്ണന്റെയടുത്തു പോ കാന്‍ കുചേലന്റെ ഭാര്യ അപേക്ഷിച്ചു. രുക്മിണിയുടെ ഭവനത്തിലെത്തിയ കുചേലനെ അങ്ങ്...

പാണ്ഡവ രക്ഷകനായ ഭഗവാന്‍

എണ്‍പത്തിയഞ്ചാം ദശകം: (ജരാസന്ധ-ശിശുപാല വധം) ജരാസന്ധന്റെ തടവറയിലെ രാജാക്കന്മാര്‍ അങ്ങയോട് രക്ഷിക്കണമെന്നപേക്ഷിക്കുകയും, ധര്‍മ്മപുത്രര്‍ യുദ്ധാനന്തരം ചെയ്യുന്ന രാജസൂയത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പാണ്ഡവര്‍ അങ്ങയുടെ അനുഗ്രഹത്താല്‍ ദിഗ്വിജയം...

ദ്വാരകയിലേക്ക് മടങ്ങുന്ന കൃഷ്ണന്‍

എണ്‍പത്തിരണ്ടാം ദശകം : (ബാണാസുരയുദ്ധം)  ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്‌നന്റെ ചരിതം, അനിരുദ്ധന്‍ ബാണാസുരപുത്രി ഉഷയെ വിവാഹം കഴിക്കുന്നതും അനിരുദ്ധനെ തടവിലാക്കിയ ബാണാസുരനെ അങ്ങ് വധിക്കാതെ കൈകള്‍ ഛേദിച്ച് സ്വന്തം...

ഒപ്പമുണ്ടെന്ന അനുഭൂതി

എഴുപത്തിയാറാം ദശകം: (ഉദ്ധവ സൗഹൃദ ദൗത്യം) സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്ന് 64 ദിവസങ്ങള്‍കൊണ്ട് 64 വിദ്യകളും പഠിച്ചു. ഇഹലോകവാസം വെടിഞ്ഞ ഗുരുപുത്രന് ജീവന്‍ നല്‍കി ഗുരുദക്ഷിണയായി...

ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവും

എഴുപതാം ദശകം: (സുദര്‍ശനമോക്ഷവും ശംഖചൂഡാസുരവധവും) ഒരിക്കല്‍ അംബികാവനത്തില്‍ വച്ച് നന്ദഗോപരെ ഒരു പെരുമ്പാമ്പ് വിഴുങ്ങി. അതിനെ അങ്ങ് കാല്‍കൊണ്ടു സ്പര്‍ശിച്ചപ്പോല്‍ അത് സുന്ദര്‍ശനന്‍ എന്നു പേരായ വിദ്യാധരനായിത്തീര്‍ന്നു....

പ്രകൃതിയില്‍ പ്രതിഫലിക്കുന്നത് നമ്മുടെ കര്‍മ്മം

അറുപത്തിരണ്ടാം ദശകം: (ഗോവര്‍ധന പൂജ) കാലാകാലങ്ങളില്‍ മഴ പെയ്യിച്ച് ഭൂമിയെ ജലസമ്പുഷ്ടമാക്കുന്ന ഇന്ദ്രദേവന് ബലിയോടു കൂടിയ യാഗം നടത്താന്‍ ഗോപന്മാര്‍ ഒരുമ്പെട്ടപ്പോല്‍ അങ്ങു പറഞ്ഞു. ഈ പര്‍വതമാണ്...

അഭയമായ് പാദാരവിന്ദങ്ങള്‍

നാല്‍പ്പത്തിയെട്ടാം ദശകം: (നളകൂബേരനും മണിഗ്രീവനും മോക്ഷം) വൈശ്രവണപുത്രന്മാരായ നളകൂബരും മണിഗ്രീവനും സ്ഥലകാലബോധം മറന്ന് നഗ്നരായി സ്ത്രീകളുമായ രമിച്ചിരുന്നപ്പോള്‍ അവിടെയെത്തിയ നാരദമുനി അവരെ മരുതുമരങ്ങളായി പോകട്ടെയെന്ന് ശപിക്കുകയും അഹങ്കാരവും...

വിസ്മയമായ് വിശ്വരൂപദര്‍ശനം

നാല്‍പ്പത്തിയൊന്നാം ദശകം (പൂതനാശരീര ദഹനം) നന്ദഗോപര്‍ ഭീമാകാരിയായ പൂതനയുടെ ജഡം കണ്ട് അന്തം വിട്ടുപോയി. അങ്ങയാല്‍ പരിശുദ്ധമാക്കപ്പെട്ട പൂതനയുടെ ശരീരം ദഹിക്കുമ്പോള്‍ സുഗന്ധമാണുണ്ടായത്. പൂതന അങ്ങയെ കൊല്ലാത്തതില്‍...

കൃഷ്ണലീലകളില്‍ മനംനിറഞ്ഞ്…

ശ്രീകൃഷ്ണചരിതവും പ്രാര്‍ഥനാനിര്‍ഭരമായ സ്തുതികളും ചേര്‍ത്തെഴുതിയ ഗ്രന്ഥമാണ് നാരായണീയം. ഭാഗവതത്തിലേതു പോലെ അതില്‍ പ്രാര്‍ഥനയുണ്ട്, കഥയുണ്ട്, ജീവിതാനുഭവമുണ്ട്, പ്രപഞ്ചസത്യവുമുണ്ട്. മേല്‍പ്പുത്തൂരെഴുതിയ  നാരായണീയത്തിന്റെ ആഖ്യാനങ്ങളിലൂടെ... മുപ്പത്തിയാറാം ദശകം: (ദത്താത്രേയ-പരശുരാമ ജനനം)...

ജീവിതാനുഭവങ്ങള്‍ ഒരുപോലെ

ശ്രീകൃഷ്ണചരിതവും പ്രാര്‍ഥനാനിര്‍ഭരമായ സ്തുതികളും ചേര്‍ത്തെഴുതിയ ഗ്രന്ഥമാണ് നാരായണീയം. ഭാഗവതത്തിലേതു പോലെ അതില്‍ പ്രാര്‍ഥനയുണ്ട്, കഥയുണ്ട്, ജീവിതാനുഭവമുണ്ട്, പ്രപഞ്ചസത്യവുമുണ്ട്. മേല്‍പുത്തൂരെഴുതിയ  നാരായണീയത്തിന്റെ ആഖ്യാനങ്ങളിലൂടെ മുപ്പത്തിമൂന്നാം ദശകം: (അംബരീഷ ചരിതം)...

പുതിയ വാര്‍ത്തകള്‍