ഹരികുമാര്‍ ഇളയിടത്ത്

ഹരികുമാര്‍ ഇളയിടത്ത്

അദ്ധ്യാത്മരാമായണത്തിന്റെ അകപ്പൊരുള്‍

എഴുത്തച്ഛനെയും അദ്ധ്യാത്മരാമായണത്തെയും സമഗ്രമായ പഠനത്തിനു വിധേയമാക്കുന്ന ഉജ്ജ്വലരചനയാണ് രാമായണഗംഗ. എന്നല്ല, കിളിപ്പാട്ടിന്റെ ദര്‍ശത്തെ ആഴത്തിലും പരപ്പിലും വിശകലനത്തിന് വിധേയമാക്കുന്നു. ഡോ. ശ്രീഭുവനമാണ് ഈ മനോഹര ഗ്രന്ഥത്തിന്റെ രചയിതാവ്....

കുത്തിയോട്ടപ്പാട്ടിലെ പെണ്‍പെരുമ

ചെട്ടികുളങ്ങര ക്ഷേത്രവും അവിടുത്തെ അമ്മത്തമ്പുരാട്ടിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടവും അതിന്റെ പാട്ടുമെല്ലാം ഏതൊരു ഓണാട്ടുകരക്കാരന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ചെറുപ്പം മുതല്‍ കണ്ടും കേട്ടും അശ്വതിയുടെ മനസ്സിലും കുംഭഭരണി...

ചെട്ടികുളങ്ങരയിലെ കുത്തിയോട്ടം

കെട്ടുകാഴ്ചയെപ്പോലെ ചെട്ടികുളങ്ങരയുടെ കീര്‍ത്തി അന്യദേശങ്ങളിലെത്തിച്ച വിശിഷ്ടമായ ഒരനുഷ്ഠാനമാണ് കുത്തിയോട്ടം. അങ്കച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന ചടുലചലനങ്ങളും താളക്കൊഴുപ്പുള്ള വായ്ത്താരിയും ഇതിന്റെ പ്രത്യേകതകളാണ്. എന്നല്ല, വായ്ത്താരികള്‍ക്കൊത്ത പാട്ടും ചുവടുകളും ചേര്‍ന്ന രംഗാവതരണമെന്ന...

മാവേലിക്കരയിലെ ബുദ്ധ ശതാബ്ദി

കേരളത്തില്‍ പലേടങ്ങളില്‍നിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട അവശേഷിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ശിരസ്സും ഉടലുമറ്റവയും പൂര്‍ണ്ണ രൂപത്തിലുള്ളവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. അവയില്‍ ശ്രദ്ധേയമായ ഒന്നാണ് മാവേലിക്കരയിലെ ബുദ്ധവിഗ്രഹം. ഈ വിഗ്രഹം കണ്ടെടുത്തു സംരക്ഷിച്ചതിന്റെ...

ഭഗവദ്ഗീതയ്‌ക്ക് ഭാഷാവൃത്തത്തില്‍ പരിഭാഷ നല്‍കിയ കവിയാണ് മുതുകുളം പാര്‍വതിയമ്മ; പ്രതിഭാശാലിയായ കവി

പൊതുരംഗത്ത് സ്ത്രീകള്‍ മുന്നോട്ടുവരാതിരുന്ന കാലത്ത്, കഠിനപ്രയത്‌നവും അതുല്യ പ്രതിഭാശാലിത്വവും കൊണ്ട് കേരളത്തിലെ സാമൂഹിക രാഷ്ട്രീയസാഹിത്യ മേഖലകളില്‍ വ്യതിരിക്തമായ സാംസ്‌കാരിക വ്യക്തിത്വം പ്രകടിപ്പിച്ച വനിതാരത്‌നമാണ് മുതുകുളം പാര്‍വതി അമ്മ....

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഇന്ന്‌ 199-ാം ജയന്തി:: അനശ്വരതയുടെ ഇടനാടന്‍ വീരഗാഥ

ഓടനാടെന്നും ഇരവിപട്ടണമെന്നും കായംകുളമെന്നും അറിയപ്പെട്ടിരുന്ന നാട്ടുരാജ്യത്തിന്റെ പതിനാലാം നൂറ്റാണ്ടുമുതലെങ്കിലും തലസ്ഥാനമായിരുന്ന എരുവയിലെ കൊട്ടാരത്തിനു വിളിപ്പാടകലെയായിരുന്നു കുറ്റിത്തറയില്‍ എന്ന ഈഴവ ഭവനം. മാത്രമല്ല, രാജാവിന്റെ ഉപാസനാമൂര്‍ത്തിയുടേതെന്നു കരുതപ്പെടുന്ന എരുവയില്‍...

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ട വഴികള്‍

കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ, ചരിത്രം വിസ്മരിച്ച വീരകേസരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ചോര കിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി മൂന്നിന് 148 വര്‍ഷം തികഞ്ഞു. ജനുവരി ഏഴിനായിരുന്നു...

താളിയോലകള്‍ പ്രവചിക്കുന്നത്

പത്ത് സെ.മീ നീളവും അഞ്ച് സെ.മീ വീതിയുള്ള പനയോലകൊണ്ടു തീര്‍ത്ത താളുകളിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം എഴുത്തോലയില്‍ ഒരുവശത്ത് നാരായംകൊണ്ട് അതിമനോഹരങ്ങളായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. മ്യൂറല്‍...

ജീവിതം തെളിയുന്ന കഥകള്‍

വാക്കുകള്‍കൊണ്ട് അവധാനതയോടെ ജീവിതാവസ്ഥകളെ കാണിച്ചു തരാനുളള രചയിതാവിന്റെ കൗശലമാണ് ഓരോ രചനയുടെയും മൗലികതയെ അടയാളപ്പെടുത്തുന്നത്. ടോമി ഈപ്പന്റെ ചുംബനം മൗലിക മുദ്രയുളള പതിനാലു കഥകളുടെ സമാഹാരമാണ്.

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’

പണ്ട് കവികളെയും കലാകാരന്മാരെയും രാജാക്കന്മാര്‍ സംരക്ഷിച്ചു പോന്നിരുന്നു. രാജാവില്‍നിന്നും എന്തെങ്കിലുമൊക്കെ സമ്മാനങ്ങളായി കൈക്കലാക്കാന്‍ ഈ കവികളില്‍ പലരും ശ്രദ്ധിച്ചിരുന്നു. അങ്ങനെ വാഴ്ത്തുപാട്ടുകളും പൊട്ടക്കവനങ്ങളുമെല്ലാം ധാരാളമുണ്ടായി.

ശൈലീകഥ- മീന്‍ തൊട്ടു കൂട്ടുക

ഓരോ പഴഞ്ചൊല്ലും ശൈലിയും ഓരോ കഥയെ അഥവാ സംഭവത്തെ ഉളളിലൊതുക്കിയിരിക്കും. അത്തരം കഥകള്‍ അഥവാ സംഭവങ്ങള്‍ വിശദീകരിക്കുകയാണ് ശൈലീകഥയിലൂടെ...

വിജ്ഞാന ദീപ്തിയായ് വാഗ്ഭടാനന്ദന്‍

'ഒരുദൈവമെന്നുമൊരു മതമെന്നുമൊരു ജാതിയെന്നും വരുന്നനാളിലേധരാതലം തന്നില്‍ നിരന്തരം സുഖം വരാനെളുപ്പമായിരിക്കുമെന്നല്ലോദയാലു മോഹനന്‍ ദയാനന്ദന്‍ തൊട്ട നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍'  മലബാറിലെ  വിദ്യാലയങ്ങളില്‍ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാര്‍ത്ഥനാഗീതത്തിലെ വരികളാണിവ.  ഭാരതത്തിന്റെ നവോത്ഥാന...

പുതിയ വാര്‍ത്തകള്‍