Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

വന്യജീവി പ്രശ്നങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സഹായകരവും പര്യാപ്തവുമാണ്. എന്നാൽ അതെല്ലാം അവഗണിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jun 9, 2025, 08:03 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥയാണ് വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത്.
കാലങ്ങളായി മലയോര മേഖലയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എൽ ഡി എഫും യു ഡി എഫും ശ്രമിച്ചില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുകയും മലയോര മേഖലയെ സംരക്ഷിക്കാനാവശ്യമായ ഫണ്ടും നൽകിയിട്ടുണ്ട്. വന്യജീവി പ്രശ്നങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സഹായകരവും പര്യാപ്തവുമാണ്. എന്നാൽ അതെല്ലാം അവഗണിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ഫെൻസിങ്ങ് കാര്യക്ഷമമല്ല എന്ന പരാതി കാലങ്ങളായി മലയോര ജനത ഉന്നയിക്കുന്നതാണ്.

മൃഗങ്ങൾക്കും, മനുഷ്യർക്കും മരണം സംഭവിക്കാത്ത തരത്തിൽ ഫെൻസിങ് വേണമെന്ന നിർദ്ദേശം പാലിക്കപ്പട്ടിട്ടില്ല. ഇലക്ട്രിഫിക്കേഷൻ നിലവാരം നാശ്ചിത കാലയളവിൽ .പരിശോധിക്കണം എന്ന നിർദേശവും അവഗണിക്കപ്പെടുന്നു.
വനം നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി പ്രകാരം മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്കുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല.

വനം – വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ യാതൊന്നു ഇടപെടലും രാഹുലും പ്രിയങ്കയും ചെയ്യുന്നില്ല.
കുട്ടി ഷോക്കേറ്റു മരിക്കും മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു എന്ന വനം മന്ത്രി ശശീന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. കുടിയേറ്റ- ആദിവാസി മേഖലകളിലെ ജനങ്ങളോടുള്ള സർക്കാരിന്റെ അവഗണന വ്യക്തമാക്കുന്ന സമീപനമാണ്. കാട്ടുപന്നിയെ വേട്ടയാടുന്നതിനായി അനധികൃതമായി അവിടെ കറണ്ട് ഇടുന്നുണ്ടെന്ന് പലവട്ടം നാട്ടുകാർ പരാതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും നടപടി എടുക്കാത്ത സർക്കാർ സംവിധാനങ്ങൾ ഒരു കുട്ടി മരിച്ചു കഴിഞ്ഞപ്പോൾ യാതൊരു നാണവുമില്ലാതെ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുകയാണ്.

നിലമ്പൂരിൽ അനന്ദു എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്‌ട്രീയം മാറ്റിവെക്കേണ്ട ഒരു വിഷയമാണെങ്കിലും, നിരവധി മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായ മനുഷ്യമൃഗ സംഘർഷത്തെ പിണറായി വിജയൻ സർക്കാർ കൈകാര്യം ചെയ്ത ക്രൂരത ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

ശാസ്ത്രീയ വേലിയിടൽ, ആവാസ വ്യവസ്ഥ മാനേജ്മെന്റ്, സംഘർഷ ലഘൂകരണം എന്നിവയ്‌ക്കായി കേന്ദ്രം ഗണ്യമായ ഫണ്ട് അനുവദിച്ചിട്ടും, ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു. വേലിയിടൽ പരിമിതമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. വന ആവാസ വ്യവസ്ഥകൾക്കുള്ളിൽ വന്യജീവികൾക്ക് ഭക്ഷണത്തിനും വെള്ളത്തിനും മതിയായ വ്യവസ്ഥകളൊന്നുമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു.

Tags: bjpRajeev ChandrasekharForest Departmentpresident
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

India

വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ, ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

Kerala

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

Kerala

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഗോള്‍ഡന്‍ ഡോമിന് ബദലായി ഡിആര്‍ഡിഒ ഒപ്റ്റോണിക് ഷീല്‍ഡ് വികസിപ്പിക്കുന്നു

ഭാരതാംബയും ഭരണഘടനയും

വഴിക്കടവില്‍ സംഭവിച്ചത് അനാസ്ഥയുടെ ഷോക്ക്

ട്രോജന്‍ കുതിരയും കമ്യൂണിസ്റ്റുകളും

മന്‍ കീ ബാത്ത് അധിഷ്ഠിത ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് അമൃത കൈരളി 
വിദ്യാഭവനില്‍ സംഘടിപ്പിച്ച അനുമോദന സദസ് ഗവര്‍ണര്‍ രാജേന്ദ വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതമാതാവ് തര്‍ക്കവിഷയമല്ല: ഗവര്‍ണര്‍

രാജ്യസുരക്ഷ: 88 ശതമാനം ഭാരതീയരും മോദിക്കൊപ്പമെന്ന് സര്‍വേ

കൊട്ടിയൂരിൽ ചോതി വിളക്ക് തെളിഞ്ഞു, ആചാരപ്പെരുമയിൽ പെരുമാൾക്ക് നെയ്യാട്ടം

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍

കാര്‍ഷിക കെടുതി: കേന്ദ്ര പദ്ധതി പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies