Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

ഐക്യരാഷ്‌ട്രസഭയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി തീവ്രവാദികളും കസൂറിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരനായ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദും ഈ സമ്മേളനത്തിൽ എത്തി ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു

Janmabhumi Online by Janmabhumi Online
May 29, 2025, 03:12 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലാഹോർ : ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളും കാരണം പാകിസ്ഥാൻ ഭയപ്പെട്ടതായി തോന്നുന്നുവെന്ന് ഭീകരനായ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് അഭിപ്രായപ്പെട്ടു. ലാഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കസൂറിൽ ഒരു യോഗത്തിലാണ് തൽഹ ഇക്കാര്യം അറിയിച്ചത്.

ഐക്യരാഷ്‌ട്രസഭയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി തീവ്രവാദികളും കസൂറിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരനായ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദും ഈ സമ്മേളനത്തിൽ എത്തി ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു. യോഗത്തിൽ തൽഹയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഈ സമ്മേളനത്തിലുടനീളം ഭീകരർ തങ്ങൾക്ക് സംഭവിച്ച നാശം അംഗീകരിച്ചുവെങ്കിലും തങ്ങൾക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് കാണിക്കാനും ശ്രമിച്ചു. ഇതിൽ പ്രധാനം തൽഹ സയീദ് സമ്മേളനത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ് വീമ്പിളക്കിയെന്നതാണ്.

‘ മെയ് 10 ന് നിങ്ങൾക്ക് പരാജയം നേരിടേണ്ടി വന്നു, ഇന്ന് യുദ്ധ തന്ത്രം മാറുകയാണ്. പാകിസ്ഥാനുള്ളിലും നിങ്ങൾ ഉപദ്രവിക്കാൻ പദ്ധതിയിടുകയാണ്. പാകിസ്ഥാന്റെ അവസ്ഥ മികച്ചതാണ്, നിങ്ങൾ അസംബന്ധം പറയുകയാണ്. പണത്തിന്റെ കാര്യത്തിൽ, പാകിസ്ഥാനും ഇവിടുത്തെ ജനങ്ങളും ഇന്ന് ഇന്ത്യയേക്കാൾ നന്നായി ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നുവെന്ന് ഓർമ്മിക്കുക” തീവ്രവാദിയായ തൽഹ പറഞ്ഞു. കൂടാതെ അല്ലാഹു പാകിസ്ഥാനെ സംരക്ഷിക്കുമെന്നും തീവ്രവാദി പറഞ്ഞു.

അതേ സമയം തീവ്രവാദികളുടെ ഒത്തുചേരലിൽ തൽഹ സയീദ് തന്റെ പിതാവ് ഹാഫിസ് സയീദിനെയും പരാമർശിച്ചു. പാകിസ്ഥാൻ സർക്കാരും സൈന്യവും ഹാഫിസിനൊപ്പമാണെന്ന് തൽഹ പറഞ്ഞു. ഹാഫിസ് സയീദിനെ ഇന്ത്യയ്‌ക്ക് കൈമാറാൻ കഴിയില്ല. ഹാഫിസ് സയീദ് ജയിലിൽ സുരക്ഷിതനാണ്. ജയിലിൽ ഹാഫിസ് സയീദിന്റെ ജീവിതം മികച്ചതാണെന്നും തൽഹ പറഞ്ഞു.

അതേ സമയം ഇവിടെ എടുത്ത് പറയേണ്ടത് ഭീകരവാദി ഹാഫിസ് സയീദിന്റെ മകൻ പാകിസ്ഥാനിൽ തീവ്രവാദികളെ എങ്ങനെ പരിപാലിക്കുന്നുവെന്നതാണ്. ഐക്യരാഷ്‌ട്രസഭയുടെ മോസ്റ്റ് വാണ്ടഡ് ഭീകരന് പാകിസ്ഥാൻ സർക്കാരും സൈന്യവും പൂർണ്ണ സംരക്ഷണം നൽകുന്നുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മകൻ തൽഹ.

Tags: Hafiz SaeedlahorePahalgam terrorist attackthalha saeedindiapakistanLeshkar Terrorist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

World

ബീജിംഗിൽ നടക്കുന്ന രാഷ്‌ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും ; സമ്മേളനത്തിൽ എത്തുക പുടിനടക്കമുള്ള നേതാക്കൾ

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

India

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

World

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

പുതിയ വാര്‍ത്തകള്‍

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies