തിരുവനന്തപുരരം: ബറ്റാലിയന്‍ എഡിജിപിയായിരുന്ന എംആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി സര്‍ക്കാര്‍ നിയമിച്ചു. എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിനെ ക്രൈം എഡിജിപിയാക്കി. മനോജ് ഏബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറായും വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലായും ജയില്‍ ഡിജിപി ആയിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ കേരള പൊലീസ് അക്കാദമി ഡയറക്ടറായും നിയമിച്ചു.
അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള വിവാദങ്ങളില്‍ പെട്ട് അച്ചടക്ക നടപടി നേരിട്ട അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിലുള്ള ഉദ്യോഗസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: