Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജെന്‍സോള്‍ എഞ്ചിനീയറിംഗിന് ഓഹരിവിപണിയില്‍ നിയന്ത്രണം; സാമ്പത്തിക കെടുകാര്യസ്ഥത, ഉയര്‍ന്ന വായ്പാഭാരം….കമ്പനി തകര്‍ച്ചയിലേക്ക്

ജെന്‍സോണ്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് ഓഹരിവിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓഹരിവിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി. ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഓഹരി വില കമ്പനി ഉടമകള്‍ തന്നെ ചൂഷണം ചെയ്തെന്നും കമ്പനി ഉടമകള്‍ തന്നെ കമ്പനി ഫണ്ട് വഴിതിരിച്ചുവിട്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉള്ളത്.

Janmabhumi Online by Janmabhumi Online
Apr 15, 2025, 10:35 pm IST
in India, Business
ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)

ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ജെന്‍സോണ്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് ഓഹരിവിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓഹരിവിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി. ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഓഹരി വില കമ്പനി ഉടമകള്‍ തന്നെ ചൂഷണം ചെയ്തെന്നും കമ്പനി ഉടമകള്‍ തന്നെ കമ്പനി ഫണ്ട് വഴിതിരിച്ചുവിട്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉള്ളത്. ഒരു വര്‍ഷം മുന്‍പ് 930 രൂപയുണ്ടായിരുന്ന ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഇപ്പോഴത്തെ ഓഹരിവില 129 രൂപ മാത്രമാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ 154 രൂപയില്‍ നിന്നും ഓഹരി വില ദിവസേന ഇടിഞ്ഞ് 129 രൂപയില്‍ എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ശേഷമാണ് വന്‍തോതില്‍ ഓഹരി വില ഇടിഞ്ഞത്. ഫെബ്രുവരി 10 ന് 742 രൂപയുണ്ടായിരുന്ന ഓഹരി വില പൊടുന്നനെയാണ് രണ്ട് മാസത്തില്‍ 129 രൂപയിലേക്ക് ഇടിഞ്ഞു താണത്.

സഹോദരന്മാരായ അന്‍മോള്‍ സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും ആയിരുന്നു കമ്പനിക്ക് പിന്നില്‍. വലിയ സങ്കല്‍പങ്ങളായിരുന്നു. പക്ഷെ എല്ലാം തകര്‍ന്നടിഞ്ഞു. സൗരോര്‍ജ്ജ പദ്ധതികള്‍ ഉയര്‍ത്തലും നടത്തിപ്പുമായിരുന്നു ആദ്യം തുടങ്ങിയത്. ഇത് വന്‍വിജയമായി. പിന്നീട് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് തിരിഞ്ഞു. പുനെയില്‍ ത്രിചക്ര, നാലു ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറി ഉണ്ടായിരുന്നു. പക്ഷെ സാമ്പത്തിക പ്രതിസന്ധി കമ്പനിയെ വിഴുങ്ങി. 2019ല്‍ 20 കോടി പിരിച്ചെടുത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെയാണ് ചെറിയ കമ്പനി എന്ന നിലയില്‍ നിന്നും ഇന്ത്യയാകെ അറിയപ്പെടുന്ന കമ്പനിയായി മാറിയത്. 2023-24ല്‍ 383 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്നപ്പോള്‍ 2026ല്‍ 4000 കോടി വിറ്റുവരവ് നേടുമെന്നാണ് അന്‍മോള്‍ സിങ്ങ് ജഗ്ഗി പ്രഖ്യാപിച്ചിരുന്നത്. . പക്ഷെ എല്ലാം പൊടുന്നനെ തകര്‍ന്നു.

ജെന്‍സോള്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ അന്‍മോള്‍ സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും വഞ്ചനാപരമായ രീതിയില്‍ കമ്പനിയുടെ ഫണ്ട് വഴിതിരിച്ചുവിടുകയും ദുരുപയോഗം ചെയ്യുകയും ചെയ്തെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് സെബിയുടെ ഈ നടപടി. 29 പേജുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടും സെബി പുറത്തുവിട്ടു.

“ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയെ പ്രൊമോട്ടര്‍മാരായ അന്‍മോള്‍ സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിപോലെ ഉപയോഗപ്പെടുത്തി. കമ്പനി സ്വത്തുക്കള്‍ സ്വകാര്യ സ്വത്തുപോലെ ഇവര്‍ ഉപയോഗിച്ചു.” – സെബി റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ജെന്‍സോള്‍ എഞ്ചിനീയറിംഗിനെ വര്‍ധിത നിരീക്ഷണ നടപടിലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വിപണിയുടെ സത്യസന്ധത നിലനിര്‍ത്താനും നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് ആയിരം കോടിയില്‍ താഴെ വിപണിമൂല്യമുള്ള കമ്പനികളെ വര്‍ധിത നിരീക്ഷണ നടപടിലിസ്റ്റില്‍ പെടുത്തുക. ജെന്‍സോള്‍ എഞ്ചിനീയറിംഗ് നിര്‍മ്മിച്ച 2997 ഇലക്ട്രിക് വാഹനങ്ങള്‍ റിഫക്സ് ഗ്രീന്‍ മൊബിലിറ്റിയ്‌ക്ക് വില്‍ക്കാനുള്ള പദ്ധതി ഈയിടെ റദ്ദാക്കപ്പെട്ടതും കമ്പനിയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു.

കമ്പനിയ്‌ക്ക് 2050 കോടി രൂപയുടെ വായ്പയുണ്ട്. ഈ വായ്പയെ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര തരംതാഴ്‌ത്തിയിരുന്നു.

 

Tags: #Gensol#GensolEngineering#AnmolSingh#AnmolSinghJaggi#SolarprojectsSEBIEV
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

ഇന്ത്യയിലെ ജനപ്രിയ ഹൈബ്രിഡ് കാറുകളായ മാരുതി സുസുകി ഗ്രാന്‍റ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂസറും
India

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളെന്ന് ഡിലോയിറ്റ് റിപ്പോര്‍ട്ട്

സെബിയിലെ ശക്തമായ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയ മാധബി പുരി ബുച്ച് (വലത്ത്) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്‍റെ ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ (ഇടത്ത്)
Business

ഹിന്‍ഡന്‍ബര്‍ഗിനെ ഭസ്മമാക്കിയ ദുര്‍ഗ്ഗ;  നെയ്റ്റ് ആന്‍ഡേഴ്സനെ കെട്ടുകെട്ടിച്ച ഇന്ത്യയുടെ മാധബി പുരി ബുച്ച് 

ഓഹരിവിപണിയില്‍ കടലാസ് കമ്പനിയുടെ ഓഹരികള്‍ കൈക്കലാക്കി കോടികള്‍ തട്ടിച്ച ജഹാംഗീര്‍ പണിക്കവീട്ടിലിന്‍റെ പ്രതീകാത്മകചിത്രം (ഇടത്ത്) സെബി അധ്യക്ഷ മാധബി പുരി ബുച്ച് (വലത്ത്)
India

ഒരു ഡോളറിന് വാങ്ങിയ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റ് 698 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമം; ദുബായിലെ ജഹാംഗീറിനെ പൂട്ടി സെബി അധ്യക്ഷ

India

അദാനിയെ വേട്ടയാടിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു; അദാനിയെ അപമാനിച്ച രാഹുലും പ്രശാന്ത് ഭൂഷണും ജയറാം രമേഷും കുടുങ്ങുമോ?

പുതിയ വാര്‍ത്തകള്‍

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies