Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സഞ്ചിത കടം 4.81 ലക്ഷം കോടി: സര്‍ക്കാര്‍ ആഡംബരവും ധൂര്‍ത്തും ഒഴിവാക്കണം: ഐഎസ്ഡിജി റിപ്പോര്‍ട്ട്

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 13, 2025, 06:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയായെന്നും സംസ്ഥാന സര്‍ക്കാരിന്റേത് പരിധിവിട്ട കടമെടുപ്പ് ആണെന്നും, മാനദണ്ഡങ്ങള്‍ ലംഘിച്ചത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് ഗവേണന്‍സ് (ഐഎസ്ഡിജി) റിപ്പോര്‍ട്ട്. ‘കേരളത്തിന്റെ ധനസ്ഥിതി, നിജസ്ഥിതി’ എന്ന പഠന റിപ്പോര്‍ട്ടില്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വിഭവ സമാഹരണം കൂട്ടണമെന്നും ആഡംബരവും ധൂര്‍ത്ത് ഒഴിവാക്കണമെന്നും പറയുന്നു.

2003ലെ ധന ഉത്തരവാദിത്ത ബജറ്റ് നിര്‍വഹണ നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ സഞ്ചിത കടം ജിഡിപിയുടെ 29 ശതമാനമായി നിലനിര്‍ത്തണം. കര്‍ശനമായി പാലിക്കേണ്ട മാനദണ്ഡം തുടര്‍ച്ചയായി ലംഘിക്കുന്നതിനാലാണ് കൂടുതല്‍ കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷകള്‍ കേന്ദ്രവും റിസര്‍വ് ബാങ്കും നിരസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കടം 33.77 ശതമാനമാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ സഞ്ചിത കടം 4,81,997.62 കോടിയാണ്. പിണറായി വിജയന്‍ അധികാരം ഏല്‍ക്കുന്നതിന് മുമ്പ് സഞ്ചിത കടം 29 ശതമാനമോ അതിനു താഴെയോ ആയിരുന്നു. 2017 മുതല്‍ സഞ്ചിത കടവും ജിഡിപിയുമായുള്ള അനുപാതം ഉയര്‍ന്നു. 2022 അവസാനം കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് നെഗറ്റീവ് ആവുകയും സംസ്ഥാനം കടക്കെണിയിലേക്ക് എത്തുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സഞ്ചിത കടത്തിന്റെ വളര്‍ച്ച അപകടകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതു തിരിച്ചറിഞ്ഞാണ് റിസര്‍വ് ബാങ്കും കേന്ദ്ര ധനവകുപ്പും കേരളത്തിന്റെ കടമെടുപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് മറികടക്കാനാണ് കിഫ്ബി, വിവിധ പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് സാമ്പത്തിക അച്ചടക്കത്തിന്റെ ലംഘനമായാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വിലയിരുത്തുന്നത്. കേരളത്തില്‍ റവന്യൂ കമ്മിയും ധനകമ്മിയും വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ വക മാറ്റി ചെലവ് ചെയ്യുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025 ജനുവരി 31 വരെ പിണറായി സര്‍ക്കാര്‍ വിപണി വായ്പയായി മാത്രം എടുത്തത് 2,40,218 കോടി രൂപയാണ്. ഇത്ര ഭീമമായ കടം എടുത്തിട്ടും സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും വന്‍ കുടിശികയാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാത്രം ഒരു ലക്ഷം കോടിയാണ് നല്കാനുള്ളത്. ജലജീവന്‍ മിഷന്റെ കരാറുകാര്‍ക്ക് 4371 കോടി രൂപയും മറ്റ് കരാറുകാര്‍ക്കായി 16,000 കോടി രൂപയും കൊടുക്കാനുണ്ട്.

Tags: ISDG reportluxury and extravaganceKerala Government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന :  അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

ഇസ്രായേൽ പണ്ടേ ലോകതെമ്മാടി രാഷ്‌ട്രം : ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നാണ് വിചാരം ; ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്.. അഭിനയിക്കാനുള്ള ആഗ്രഹം ഉര്‍വശിയെ അറിയിക്കാനാണ് ഞാന്‍ പറഞ്ഞത്; വേദിയില്‍ കണ്ണുനിറഞ്ഞ് മനോജ് കെ ജയന്‍

ഷെയിൻ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബൾട്ടി’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനുമായി ഫ്യൂജിഫിലിം ഇന്ത്യ; ബ്രാൻഡ് അംബാസഡർ ആയി ഉപാസന കാമിനേനി കൊനിഡെല

വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ചു ; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

തീരാനോവിലും അശ്ലീല പരാമർശം : വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ

ബോംബ് ഭീഷണി : എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies