Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനധികൃത മദ്രസകളുടെ പട്ടിക തയ്യാറാക്കി പുഷ്കർ സിംഗ് ധാമിയുടെ പോലീസ് : ഡെറാഡൂണിൽ മാത്രം 125 മദ്രസകൾ , ഭൂരിഭാഗവും നിയമവിരുദ്ധം

വികാസ് നഗർ തഹസിൽ പ്രദേശത്ത് 78 മദ്രസകൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. 60 എണ്ണം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. ദിയോബന്ദ്, സഹാറൻപൂർ, ദൽഹി എന്നിവിടങ്ങളിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളുടെ സംരക്ഷണയിലാണ് ഈ നിയമവിരുദ്ധ മദ്രസകൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയപ്പെടുന്നത്

Janmabhumi Online by Janmabhumi Online
Feb 26, 2025, 11:22 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമവിരുദ്ധ മദ്രസകളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിനുശേഷം നടന്ന പരിശോധനയിൽ കണ്ടെത്തിയ നിയമവിരുദ്ധ മദ്രസകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. മദ്രസകളുടെ വെരിഫിക്കേഷൻ അന്വേഷിക്കാനും കൂടിയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നിർദ്ദേശം നൽകിയത്. തുടർന്ന് ഡെറാഡൂൺ പോലീസ് അന്വേഷണം നടത്തി റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ചു.

പോലീസ് ഭരണകൂടത്തിന്റെ പരിശോധനാ റിപ്പോർട്ടിൽ ഡെറാഡൂൺ ജില്ലയിലെ നാല് പ്രദേശങ്ങളിലായി 125 മദ്രസകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വികാസ് നഗർ തഹസിൽ പ്രദേശത്ത് 78 മദ്രസകൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. 60 എണ്ണം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. ദിയോബന്ദ്, സഹാറൻപൂർ, ദൽഹി എന്നിവിടങ്ങളിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളുടെ സംരക്ഷണയിലാണ് ഈ നിയമവിരുദ്ധ മദ്രസകൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയപ്പെടുന്നത്.

ഡെറാഡൂൺ സദർ പ്രദേശത്ത് 33 മദ്രസകൾ തിരിച്ചറിഞ്ഞു. എന്നാൽ പരിശോധനാ റിപ്പോർട്ടിൽ 10 എണ്ണം രജിസ്റ്റർ ചെയ്തതായും ബാക്കി 23 എണ്ണം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായും കണ്ടെത്തി. ദോയിവാല പ്രദേശത്ത് 6 മദ്രസകൾ കണ്ടെത്തി, അവയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഡെറാഡൂൺ ജില്ലയിലെ ജൗൻസാർ ബവാർ പ്രദേശത്തെ കൽസിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു മദ്രസയുണ്ട്. ദോയിവാല, കൽസി പ്രദേശങ്ങളിൽ യഥാക്രമം 684 ഉം 55 ഉം കുട്ടികൾ ഇസ്ലാമിക വിദ്യാഭ്യാസം നേടുന്നുണ്ട്.

അതേ സമയം നിയമവിരുദ്ധ മദ്രസകൾക്ക് ആരാണ് ധനസഹായം നൽകുന്നത്, എവിടെ നിന്നാണ് ഫണ്ട് നൽകുന്നത് എന്നതിനെക്കുറിച്ച് ഇതുവരെ ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ മുസ്ലീം പള്ളികളുടെ സംരക്ഷണത്തിൽ അനധികൃതമായി നിരവധി മദ്രസകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ എന്താണ് പഠിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ വിശദമായി പരാമർശിച്ചിട്ടില്ല. അതേ സമയം നിയമവിരുദ്ധമായ മദ്രസകൾ അടച്ചുപൂട്ടണമെന്ന് ഹിന്ദുത്വ അനുകൂല സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

Tags: utharakhandMadrasaIllegal Madrasamosquepolicemuslim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഷണ ശ്രമത്തിനിടെ വിശന്നു, ഹോട്ടലിലെ ഭക്ഷണം ചൂടാക്കി കഴിക്കാന്‍ ശ്രമിച്ച് പിടിയിലായി

Kerala

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശു മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലം

Kerala

വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം ഓടി കടലില്‍ ചാടിയ പ്രതിയെ പിടികൂടി

Kerala

വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ച് വാട്ട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ജനവാസമേഖലയില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ അവിശ്വസനീയമാം വിധം ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠകൾ

ഉത്തർപ്രദേശിൽ 1000 ത്തോളം പേർ ഹിന്ദുമതത്തിലേയ്‌ക്ക് ; കരുത്തായത് ഹിന്ദു സംഘടനകൾ

എറ്റവും പുതിയ എ4 സിഗ്നേച്ചർ എഡിഷനുമായി ഔഡി; സവിശേഷമായ നിരവധി സ്റ്റൈലിംഗ് ഫീച്ചറുകൾ

ബങ്കർ ബസ്റ്ററുകൾ, പടക്കപ്പലുകൾ , യുദ്ധ വിമാനങ്ങൾ : ഇറാനെ തകർക്കാൻ സന്നാഹങ്ങളൊരുക്കി യുഎസ് ; കൂടുതൽ സൈനികർ മിഡിൽ ഈസ്റ്റിലേക്ക്

‘നമ്മുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ ലജ്ജ തോന്നുന്ന ഒരു കാലം വരും’ കേന്ദ്ര മന്ത്രി അമിത് ഷാ

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല”: ഭാരതീയതയുടെ മഹത്വം ഓർമ്മിപ്പിച്ച് ഗവർണർ

എയർ ഇന്ത്യ വിമാനാപകടം: ഡാറ്റ വീണ്ടെടുക്കലിനായി ഇന്ത്യ ‘കേടായ ബ്ലാക്ക് ബോക്സ്’ യുഎസിലേക്ക് അയയ്‌ക്കും

ശശി തരൂരിന്‌റെ കൂറ് മോദിയോടെന്ന് ഉണ്ണിത്താന്‍, വിളിച്ചു വരുത്താന്‍ നിലമ്പൂരില്‍ നടക്കുന്നത് സംബന്ധമല്ലെന്നും പരിഹാസം

ഗവർണറെ മന്ത്രി അപമാനിച്ചു; ശിവൻകുട്ടിയുടേത് തെറ്റായ കീഴ് വഴക്കം, വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ

കോൺഗ്രസിനെതിരെ തുറന്നടിച്ച് തരൂർ; നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്, നിലമ്പൂർ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നും ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies