Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെഹ്രുവിന്റെ മുസ്ലിംപ്രീണനനയങ്ങളില്‍ സഹികെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച അംബേദ്കര്‍

ഇന്ത്യന്‍ ഭരണഘടന രചിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബി.ആര്‍. അംബേദ്കര്‍ ഒരിയ്‌ക്കല്‍ നെഹ്രുവിന്റെ ന്യൂനപക്ഷപ്രീണനം സഹിക്കാന്‍ വയ്യാതെ രാജിവെച്ച് പുറത്തുപോയ നേതാവണെന്ന് എത്ര പേര്‍ക്കറിയാം.

Janmabhumi Online by Janmabhumi Online
Dec 22, 2024, 04:56 pm IST
in India
അംബേദ് കര്‍ (ഇടത്ത്) ജവഹര്‍ലാല്‍ നെഹ്രു (വലത്ത്)

അംബേദ് കര്‍ (ഇടത്ത്) ജവഹര്‍ലാല്‍ നെഹ്രു (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടന രചിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബി.ആര്‍. അംബേദ്കര്‍ ഒരിയ്‌ക്കല്‍ നെഹ്രുവിന്റെ ന്യൂനപക്ഷപ്രീണനം സഹിക്കാന്‍ വയ്യാതെ രാജിവെച്ച് പുറത്തുപോയ നേതാവണെന്ന് എത്ര പേര്‍ക്കറിയാം. 1951ലാണ് അംബേദ്കര്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അംബേദ്കറുടെ അവകാശികളായി കോണ്‍ഗ്രസ് ഞെളിയുമ്പോള്‍ ഈ ചരിത്രം മറന്നുകൂടാ. പണ്ട് ഹിന്ദു കോഡ് ബില്ലിന്റെ പേരില്‍ അംബേദ്കറെ ഒറ്റപ്പെടുത്തിയ നേതാവായിരുന്നു നെഹ്രുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസ്താവിച്ചിരുന്നു.

തുല്യത ഉറപ്പാക്കാന്‍ വേണ്ടി ഹിന്ദു വ്യക്തിഗത നിയമം പരിഷ്കരിക്കുന്നതിന് വേണ്ടിയാണ് അംബേദ്കര്‍ ഹിന്ദു കോഡ് ബില്‍ എഴുതിയുണ്ടാക്കിയത്. പക്ഷെ ഇത് നെഹ്രുവിന് ഇഷ്ടപ്പെട്ടില്ല. നെഹ്രുവിനോടുള്ള അംബേദ്കറിന്റെ ഇഷ്ടക്കുറവ് ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്:”മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ആശങ്കയെ ഒന്നു താരതമ്യം ചെയ്ത് നോക്കൂ. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി (നെഹ്രു) സര്‍ക്കാരിന്റെ മുഴുവന്‍ സമയവും ശ്രദ്ധയും സമര്‍പ്പിച്ചിരിക്കുന്നു.ഞാന്‍ ആര്‍ക്കും വഴങ്ങാന്‍ പോകുന്നില്ല. പ്രധാനമന്ത്രിക്കു പോലും ഞാന്‍ വഴങ്ങില്ല. മുസ്ലിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആ സംരക്ഷണം നല്‍കേണ്ടതുതന്നെ. പക്ഷെ എനിക്ക് അറിയേണ്ടത് ഇവിടെ സംരക്ഷണം ലഭിക്കേണ്ട ഒരേയൊരു സമുദായം മുസ്ലിങ്ങള്‍ മാത്രമാണോ? പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒന്നും സംരക്ഷണം ആവശ്യമില്ലേ? ഈ സമുദായങ്ങള്‍ക്കെല്ലാം വേണ്ടി എന്ത് ആശങ്കയാണ് പ്രധാനമന്ത്രി (നെഹ്രു) കാണിച്ചിരിക്കുന്നത്?”- നെഹ്രു മന്ത്രിസഭയില്‍ നിന്നും രാജിവെയ്‌ക്കുന്നതായി വിശദീകരിച്ചുകൊണ്ട് അംബേദ് കര്‍ നടത്തിയ പ്രസംഗമാണിത്.

അംബേദ്കര്‍ രാജിവെച്ചപ്പോള്‍ നെഹ്രു വിദേശത്തെ പ്രതിനിധികള്‍ക്ക് സന്തോഷത്തോടെ കത്തെഴുതിയതായി ജെ.പി. നദ്ദ പറഞ്ഞു. അംബേദ്കര്‍ എന്ന ശല്ല്യം ഒഴിഞ്ഞുവെന്നാണ് നെഹ്രു വിദേശപ്രതിനിധികളോട് പറഞ്ഞത്.

ഇന്ന് അംബേദ്കറുടെ രക്ഷകരായി കോണ്‍ഗ്രസ് ചമയുമ്പോള്‍ ഈ ചരിത്രം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. കാരണം കോണ്‍ഗ്രസ് നെഹ്രു ഭരിയ്‌ക്കുമ്പോഴും ഇന്നും മുസ്ലിം ന്യൂനപക്ഷത്തെ ആവശ്യത്തിനും അനാവശ്യത്തിനും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്.

Tags: CasteNehru#BRAmbedkar#JawaharlalNehru#HinduCodeBill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് എന്‍എസ്എസ്

രത്തന്‍ ടാറ്റ (ഇടത്ത്) ജംസേട്ജി  ടാറ്റ (നടുവില്‍) ജെആര്‍ഡി ടാറ്റ (വലത്ത്)
India

ടാറ്റയെ അറിയാമോ? ജാംസേഠ്ജി, ജെആര്‍ഡി, രത്തന്‍ ടാറ്റമാരെ അറിയാമോ?

News

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

വാരഫലം: ജൂണ്‍ 23 മുതല്‍ 29 വരെ ഈ നാളുകാര്‍ക്ക് സന്താനഭാഗ്യമുണ്ടാകും., ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

ഗോവിന്ദ കൃഷ്ണന്‍: വേദപാഠശാലയില്‍ നിന്ന് ശാസ്ത്രപദവിയിലേക്ക്

ജോയ് മില്‍നെ

വിശ്വവിഖ്യാതമായ മൂക്ക്

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies