Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌പെഷല്‍ റൂള്‍സ് കാത്ത് ഒരു വര്‍ഷം; സ്ഥാനക്കയറ്റം ഇല്ലാതെ കണ്ടിജന്റ് ജീവനക്കാര്‍

Janmabhumi Online by Janmabhumi Online
Nov 14, 2024, 09:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: സംസ്ഥാനത്തെ വിവിധ നഗരസഭ-പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ സ്ഥിരം ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാരെ പൊതു സര്‍വീസില്‍ ഉള്‍പ്പെടുത്തിയുള്ള സ്‌പെഷ്യല്‍ റൂള്‍സ് വൈകുന്നു.

ഇതുമൂലം കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം-പ്രമോഷന്‍-ട്രാന്‍സ്ഫര്‍ ഒന്നും ലഭിക്കുന്നില്ല. കണ്ടിജന്റ് ജീവനക്കാരില്‍ യോഗ്യത ഉള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്കി തസ്തിക മാറ്റം സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലെ കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം പ്രമോഷനും ലഭിക്കുന്നുണ്ട്.

സ്‌പെഷല്‍ റൂള്‍സ് തയ്യാറാക്കാന്‍ വേണ്ടി 2022ലും 2023ലും ജീവനക്കാര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയാണ്. കണ്ടിജന്റ് ജീവനക്കാരുടെ പേരുമാറ്റി ഹെല്‍ത്ത് വര്‍ക്കര്‍ എന്നാക്കിയിട്ടുമില്ല. കണ്ടിജന്റ് ജീവനക്കാരില്‍ എസ്എസ്എല്‍സി മുതല്‍ ഡിഗ്രി, പിജി യോഗ്യത ഉള്ളവരുണ്ട്.

സംസ്ഥാനത്തെ 93 നഗരസഭകളിലായി 5800 സ്ഥിരം ജീവനക്കാരും 3400 താത്ക്കാലിക ജീവനക്കാരും ഉണ്ട്. 2024 ജനുവരി മാസം നടന്ന നിയമസഭ സമ്മേളനത്തില്‍ കണ്ടിജന്റ് ജീവനക്കാരുടെ സ്‌പെഷ്യല്‍ റൂള്‍സ് തയാറാക്കുന്ന നടപടികള്‍ പുരോഗതിയിലാണെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പ്രപ്പോസല്‍ ലഭിക്കുന്ന മുറയ്‌ക്ക് ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രിസഭയിലും അറിയിച്ചിരുന്നു. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ നിന്ന് സ്‌പെഷല്‍ റൂള്‍സ് തയാറാക്കി സര്‍ക്കാരിലേക്ക് ഇനിയും കൈമാറിയിട്ടില്ല. വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാട്ടുന്ന കാലതാമസമാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റം പോലും നിഷേധിക്കപ്പെടുന്നത്.

2024 ജനുവരി മാസം നിയമസഭയില്‍ സ്‌പെഷ്യല്‍ റൂള്‍സ് തയാറാക്കുന്നതിനായി മന്ത്രി അറിയിച്ചു. പത്തുമാസമായി സ്‌പെഷല്‍ റൂള്‍ തയാറാക്കുന്നത് ഇഴയുകയാണ്. ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയിട്ടില്ല. ജീവനക്കാര്‍ക്ക് സര്‍വീസ് ബുക്ക്, ഇ-സര്‍വീസ് ബുക്ക് രീതിയിലാക്കിയിട്ടില്ല.

നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ ഇ-ഫയലിങ് രീതിയിലാണ്. എന്നിട്ടും കണ്ടിജന്റ് ജീവനക്കാരുടെ ഫയലുകള്‍ക്ക് ഒച്ചിഴയും വേഗതയാണ്. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ കാലതാമസം ഉണ്ടാക്കുന്നത് ജീവനക്കാരുടെ സ്ഥാനക്കയറ്റം നഷ്ടമാക്കുന്നു.

ഇതുസംബന്ധിച്ച് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി സ്‌പെഷല്‍ റൂള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ഇതു ലഭിക്കുന്ന മുറയ്‌ക്ക് ഈവിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതെല്ലാം വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.

Tags: Kerala GovernmentContingent employeesMunicipal-Panchayat-Corporation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിതരായ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അഡ്വ. സംഗീതാ വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. പ്രതീഷ് പ്രഭ എന്നിവര്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം
Kerala

സംഘടിത മതശക്തികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

Article

പിരിച്ചുവിടലും പിരിഞ്ഞുപോകലും

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

Main Article

അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കുന്നോ?

Kerala

19,561 കോടിയുടെ മദ്യം വിറ്റപ്പോള്‍ സര്‍ക്കാരിനു കിട്ടിയത് 16,609.63 കോടി

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies