Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മെഡിസെപ് പദ്ധതി: ഇനിയും ക്ലെയിം ലഭിക്കാതെ ഏഴു ലക്ഷം അപേക്ഷകര്‍

രവീന്ദ്രവര്‍മ്മ അംബാനിലായം by രവീന്ദ്രവര്‍മ്മ അംബാനിലായം
Oct 7, 2024, 08:57 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട : ആരോഗ്യ പരിരക്ഷാ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ അഭിമാനമായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതി വന്‍ പരാജയമെന്ന് കണക്കുകള്‍. 2022 ജൂലൈയില്‍ ആരംഭിച്ച പദ്ധതി രണ്ടു വര്‍ഷം പിന്നിട്ടപ്പോഴേക്കും ക്ലെയിം ലഭിക്കാനുള്ളത് ഏഴു ലക്ഷം പേര്‍ക്ക്. ധനകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 11 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ 30 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്.

ഇതില്‍ 3,36,359 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 3,63,641 പെന്‍ഷന്‍കാര്‍ക്കും ആണ് ക്ലെയിം ലഭിക്കാനുള്ളത്. എംപാനല്‍ഡ് ആശുപത്രികളില്‍ പ്രായപരിധി ഇല്ലാതെ പണമടയ്‌ക്കാതെ ചികിത്സ, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങള്‍ക്കും കവറേജ്, അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കും 12 മാരക രോഗങ്ങള്‍ക്കും കൂടി 35 കോടിയുടെ കരുതല്‍ ധനം, മെഡിക്കല്‍ ശാസ്ത്രക്രിയ ഡേ കെയര്‍ ചികിത്സകള്‍ (ഡയാലിസിസ്, കീമോതെറാപ്പി, തിമിര ശാസ്ത്രക്രിയ) എന്നിവ ഉള്‍ക്കൊള്ളുന്ന 1,920 വ്യത്യസ്ത പാക്കേജുകള്‍, അവയവ മാറ്റത്തിന് മൂന്ന് ലക്ഷം മുതല്‍ 20 ലക്ഷം വരെ കവറേജ് എന്നിങ്ങനെ വന്‍ വാഗ്ദാനങ്ങള്‍ ആണ് പദ്ധതിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ക്ലെയിം ചെയ്യുന്നവര്‍ക്ക് ആശുപത്രികളില്‍ ചെലവായ തുക ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. സര്‍ക്കാരിന് ഒരു രൂപ പോലും മുടക്ക് ഇല്ലാത്തതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനനേട്ടമായി കൊട്ടിഗ്‌ഘോഷിക്കുന്നതുമായ പദ്ധതിയില്‍ അംഗങ്ങളില്‍ നിന്നും 500 രൂപ വീതം നിര്‍ബന്ധമായി പ്രതിമാസം ഈടാക്കുന്നുണ്ട്. വര്‍ഷം 6,000 രൂപ പിടിക്കുമ്പോള്‍ പദ്ധതി ഏറ്റെടുത്ത ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് 5,664 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നിന്ന് ഓറിയന്റല്‍ കമ്പനി ജിഎസ്ടിയും അടയ്‌ക്കണം.

ബാക്കി വരുന്ന 35 കോടിയില്‍പരം തുക കോര്‍പ്പസ് ഫണ്ടായി പ്രത്യേകം സൂക്ഷിക്കുകയും 12ല്‍ പരം മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും നല്‍കുമെന്നണ് പറഞ്ഞിരുന്നത്. സര്‍വീസിലുള്ളവര്‍ക്കും തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഒരേ തുകയാണ് പ്രീമിയം ആയി ഈടാക്കുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്കും 25 വയസ്സ് വരെ പ്രായമുള്ള മക്കള്‍ക്കും ചികിത്സ ആനുകൂല്യം നല്‍കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് ഭാര്യക്കോ ഭര്‍ത്താവിനോ മാത്രമാണ് ചികിത്സയ്‌ക്ക് അര്‍ഹത. കൂടാതെ ഭാര്യയും ഭര്‍ത്താവും പെന്‍ഷനായാല്‍ രണ്ടുപേര്‍ക്കും പ്രീമിയം അടയ്‌ക്കണം. ഒരാള്‍ക്കുള്ള മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ് വിരമിച്ച ദമ്പതികള്‍ രണ്ടുപേര്‍ക്കും കൂടി ലഭിക്കുക എന്നതുംപദ്ധതിയുടെ പോരായ്മയാണ്.

മെഡിസെപ് അംഗീകരിച്ച ആശുപത്രികളില്‍ രോഗിയുടെ എല്ലാ അസുഖത്തിനും ഉള്ള ചികിത്സ ലഭ്യമല്ല. പല രോഗങ്ങള്‍ക്കായി ഇവര്‍ പല ആശുപത്രികളില്‍ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊക്കെ പുറമേ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ എല്ലാം പദ്ധതിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ചില ആശുപത്രികള്‍ മെഡിസെപ്പ് സൗകര്യം ലഭ്യമല്ല എന്ന് ബോര്‍ഡ് വെച്ചിട്ടുമുണ്ട്. അതാത് കളക്ടറേറ്റുകളിലെ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറായും ജില്ലാ കളക്ടര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന പരാതി പരിഹാര സെല്‍ ആരംഭിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. ഫിനാന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സംസ്ഥാന സമിതിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അപ്പലേറ്റ് അതോററ്റിയായും നിയമിക്കുമെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ഇവയൊന്നും രൂപീകൃതമായിട്ടില്ല. ടോള്‍ഫ്രീ നമ്പര്‍ ആയ 18004251857 ല്‍ വിളിച്ചാല്‍ യാതൊരു പ്രതികരണവും ഇല്ലെന്നും ഗുണഭോക്താക്കള്‍ പറയുന്നു.

Tags: Health insuranceMedisep schemeKerala GovernmentKerala Health Department
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം
Kerala

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

Kerala

കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍ മഴ മുന്നൊരുക്കം പാളി, വകുപ്പുകളില്‍ ഏകോപനമില്ല

Kerala

ഡോ. സിസയുടെ ആനുകൂല്യങ്ങള്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Editorial

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

Article

സഹകരണം പഠിപ്പിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies