Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതം അടിസ്ഥാനമാക്കിയുളള സംവരണം നിര്‍ത്തണം: ഹിന്ദു ഐക്യവേദി

ജൂലൈ 3, 5 തീയതികളില്‍ ഐക്യദാര്‍ഢ്യ സമ്മേളനം

Janmabhumi Online by Janmabhumi Online
Jun 30, 2024, 02:27 am IST
in Kerala
ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത്  നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മതം അടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മതപ്രീണനത്തിനും മതസംവരണത്തിനുമെതിരെ പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന മത നേതാക്കളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന വക്താവ് ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.

തങ്ങള്‍ക്ക് പ്രിയമില്ലാത്തത് സംസാരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇസ്ലാമിക സംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്നത്. സത്യം പറഞ്ഞതിന് ആക്ഷേപത്തിനും അവഹേളനത്തിനും ഇരയായ എസ്എന്‍ഡിപി യോഗം അടക്കമുള്ള ഹിന്ദു സംഘടനകള്‍ക്ക് ഹിന്ദുസമാജം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ജൂലൈ മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിലും, 5 ന് എറണാകുളം ടൗണ്‍ഹാളിലുമാണ് ഹിന്ദു ഐക്യദാര്‍ഢ്യ സമ്മേളനം.

തിരുവനന്തപുരം സമ്മേളനം പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും എറണാകുളം സമ്മേളനം ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാറും ഉദ്ഘാടനം ചെയ്യും. ഹിന്ദുക്കളിലെ പിന്നാക്ക ജാതികള്‍ അനുഭവിച്ച സാമൂഹ്യ അവശതയ്‌ക്ക് പരിഹാരമായി ഭരണഘടന നല്‍കിയ സംരക്ഷണമാണ് സംവരണം. ഈ ജാതിസംവരണം കവര്‍ന്ന് മതസമൂഹങ്ങള്‍ക്ക് നല്കിയത് ഇടത്-വലത് മുന്നണികളാണ്. വോട്ടുബാങ്ക് ലക്ഷ്യംവെച്ച് മുസ്ലിം സമൂഹത്തെ ഒന്നാകെ സംവരണ വിഭാഗമായി നിശ്ചയിച്ച് 12 ശതമാനം സംവരണം അനുവദിക്കുകയായിരുന്നു. കേന്ദ്ര സംവരണത്തില്‍ 27 ശതമാനത്തിലും അവര്‍ക്ക് പങ്കു ലഭിച്ചു.

പട്ടികജാതി സംവരണവും പദവിയും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും നല്‍കാന്‍ ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മിഷന്‍ മുമ്പാകെ ശിപാര്‍ശ സമര്‍പ്പിച്ചവരാണ് ഇടതുവലതു മുന്നണികള്‍. ജൂലൈ 27ന് നിയമസഭയില്‍ നിയമം കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാര്‍ പട്ടികജാതി, വര്‍ഗ സമൂഹത്തെ വഞ്ചിക്കുകയാണ്.

കേരളത്തില്‍ മുഴുവന്‍ മുസ്ലിങ്ങള്‍ക്കും സംവരണമെന്നത് അനീതിയാണ്. മാപ്പിള ജാതി സമൂഹത്തിനാണ് സാമൂഹ്യ പിന്നാക്കാവസ്ഥയുളളതെന്ന് മണ്ഡല്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഒരേസമയം ന്യൂനപക്ഷ സംവരണവും പിന്നാക്ക സംവരണവും കൈവശപ്പെടുത്തിയിരിക്കുകയാണ് ന്യൂനപക്ഷക്കാര്‍. സാമ്പത്തിക, സാമൂഹ്യ വിദ്യാഭ്യാസരംഗത്തും വ്യാപാര തൊഴില്‍രംഗത്തും ഭൂമി ലഭ്യതയുടെ കാര്യത്തിലും പിന്നാക്കമല്ലാത്ത മുസ്ലിം സമൂഹത്തിലെ മുന്നാക്കക്കാരെയും ഉള്‍പ്പെടുത്തി ഒരു മാനദണ്ഡവും നിശ്ചയിക്കാതെ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും സംവരണം നല്‍കിക്കൊണ്ടിരിക്കുകയാണ്. സച്ചാര്‍ കമ്മറ്റി, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ തുടങ്ങിയ ഒരു പഠന റിപ്പോര്‍ട്ടിലും കേരളത്തില്‍ മുസ്ലിം സമൂഹം പിന്നാക്ക അവസ്ഥയിലാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. എസ്. പ്രസാദ്, പ്രൊഫ. ബി. ഹരിലാല്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ReligionCaste reservationHindu AikyavediReservations
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് എന്‍എസ്എസ്

Kerala

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

India

മതം ചോദിച്ച് കൊല്ലുന്നവരെ അവരുടെ വീട്ടിൽ കയറി കൊല്ലുന്ന പുതിയ ഇന്ത്യയാണിത് ; പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

Kerala

മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല ; മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല ; സാദിഖലി ശിഹാബ് തങ്ങള്‍

India

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണത്തില്‍ 24 മരണം, വെടിയുതിര്‍ത്തത് മതം ചോദിച്ച ശേഷം, അപലപിച്ച് മോദി, അമിത് ഷാ കാശമീരിലേക്ക്

പുതിയ വാര്‍ത്തകള്‍

ഓക്സ്ഫോര്‍ഡ് ഇന്ത്യ ഫോറം പ്രഭാഷണം: രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും

ഈ കണ്ടെത്തൽ നേപ്പാളിനെ സമ്പന്നമാക്കും ! 50 വർഷത്തേക്ക് ഗ്യാസ് ക്ഷാമം ഉണ്ടാകില്ല 

ഇടത്-വലത് മുന്നണികള്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ 
കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി 
മുഹമ്മദ് ഷെരീഫിനെ തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍

എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം പ്രതി കസ്റ്റഡിയില്‍; തെളിവെടുപ്പ് തുടരുന്നു

രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര 
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത്: കുമ്മനം

ആരാണ് ഉത്തമ ഭക്തന്‍

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് പഞ്ചാബ് സ്വദേശിനി

ആര്‍എസ്എസ് എല്ലാവരുടേതും

എസ്ഡിപിഐക്കാരുടെ പരസ്യവിചാരണയെത്തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനാകാതെ പൊലീസ്

ജയിലിലും ചോരാത്ത പോരാട്ട വീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies