Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘അന്ന് മരിച്ചുപോയാൽ മതിയെന്ന് തോന്നി’: ടൊവിനോ തോമസ്;’ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്‌.

Janmabhumi Online by Janmabhumi Online
Nov 18, 2023, 06:43 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കരിയറിലും ഏറ്റവും മികച്ച സമയത്തിലൂടെയാണ് ടൊവിനോ ഇപ്പോൾ കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളായ തല്ലുമാലയും 2018 വമ്പൻ ഹിറ്റുകളായി മാറിയിരുന്നു. ഇതിൽ 2018 ഓസ്കാറിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനിടെ ഇപ്പോഴിതാ 2018 സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം കണ്ട് തന്റെ കണ്ണു നിറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. പ്രളയ സമയത്തെ വിവാദങ്ങൾ കാരണമാകും അതുകൂടി ചേർത്ത് ആളുകൾ സ്നേഹം നൽകിയതെന്നും ടൊവിനോ തോമസ് പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്‌.

‘2018 ഇറങ്ങുന്ന ദിവസം ഞാൻ കുടുംബത്തോടൊപ്പം വിദേശത്ത് ടൂർ പോയിരിക്കുകയായിരുന്നു. റിലീസ് ദിവസം ഞാൻ ഫോണിൽ നിന്നും മാറിയിട്ടില്ല, കാരണം എന്നെ പറ്റി ആളുകൾ നല്ലത് പറയുകയാണ്. കുറേക്കാലമായി ആളുകൾ അങ്ങനെ നല്ലത് പറഞ്ഞിട്ട് ഒരു വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ആളുകൾ നമ്മളെ പറ്റി പറയുന്നത് കേൾക്കാൻ ഇഷ്ടമുണ്ട്. ഐക്യകണ്ഠേന എന്നെ പറ്റി നല്ലത് പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ 2015ൽ എന്ന് നിന്റെ മൊയ്തീൻ ഇറങ്ങിയപ്പോഴായിരിക്കും,’

‘അതിന് ശേഷം ഞാൻ ക്രേവ് ചെയ്തിട്ടുള്ള സാധനമുണ്ട്. അത് കിട്ടിയത് 2018 വന്നപ്പോഴാണ് 2018 പ്രളയത്തിന് ശേഷം എനിക്ക് വിഷമമുണ്ടായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിന്റെ പരാതിയോ പരിഭവമോ ഞാൻ ആരോടും പറയാൻ നിൽക്കാറില്ല. പക്ഷേ എന്റെ ഉള്ളിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു. 2018 സിനിമ ഇറങ്ങിയപ്പോഴേക്കും അന്ന് കിട്ടുമായിരുന്ന സ്നേഹത്തെക്കാൾ കൂടുതൽ എനിക്ക് കിട്ടി,’ ടൊവിനോ പറയുന്നു.

‘അന്ന് അങ്ങനെ വിവാദങ്ങളൊക്കെ ഉണ്ടായതുകൊണ്ടാവും അതും കൂടി ചേർത്ത് എനിക്ക് സ്നേഹവും സക്സസും കിട്ടിയത്. 2018ന് ഒരു ഇന്റർനാഷണൽ അവാർഡ് വരെ കിട്ടി. ഇത് കാവ്യ നീതിയാണ്, തളർത്തുന്നത് വളർത്താനാടാ എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. സന്തോഷം വരുമ്പോൾ കരച്ചിൽ വരുമെന്ന് പറയില്ലേ. അതുണ്ടായിട്ടുണ്ട്. വീട്ടുകാരിരിക്കുമ്പോൾ അവരുടെ അടുത്ത് നിന്നും മാറി ഫോണിലെ കമന്റ്സൊക്കെ നോക്കി ഞാൻ കണ്ണ് തുടച്ചിരുന്നിട്ടുണ്ട്,’

‘ഭയങ്കര സന്തോഷമായിരുന്നു അതൊക്കെ കാണുമ്പോൾ. സിനിമയിൽ ഞാൻ മരിക്കുകയാണ്. ശരിക്കുമുള്ള പ്രളയത്തിൽ മരിച്ചുപോയാൽ മതിയെന്ന് തോന്നി. അത്രയും സ്നേഹം കിട്ടി. ജീവനോടെ ഇരുന്നതുകൊണ്ടാണോ വിവാദങ്ങൾ ഉണ്ടായതെന്ന് തോന്നി,’ ടൊവിനോ തോമസ് പറഞ്ഞു. തന്റെ കരിയറിനെ കുറിച്ചും സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ചും ടൊവിനോ സംസാരിച്ചു. മമ്മൂക്കയുടെയും ലാലേട്ടന്റെയും സ്ട്രാറ്റജിയാണ് താൻ കോപ്പിയടിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു.

അദൃശ്യജാലകങ്ങളാണ് ടൊവിനോയുടെ പുതിയ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം നവംബർ 24ന് തിയേറ്ററുകളിൽ എത്തും.

Tags: Malayalam FilimTovino Thomas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

തുടരും…നരിവേട്ട… പിറന്നാളിന്റെ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേയ്ക്സ് ബിജോയ്

Mollywood

അഭിനയമികവില്‍ ടോവിനോ; ക്ലൈമാക്‌സ് ഗംഭീരം, ‘നരിവേട്ട’യ്‌ക്ക് മികച്ച പ്രതികരണം

Kerala

സ്വന്തം സിനിമയെ വിലക്കിയിട്ടും ആ സ്നേഹം കണ്ടോ ; സൗദിയെ പുകഴ്‌ത്തി , ഇന്ത്യയെ പരിഹസിച്ച് ടൊവിനോ

Kerala

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

Entertainment

ഹൃദയഭേദകമായി പോയി എന്ന് സംവിധായകൻ;അജയൻറെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്ത്; കരുതി കൂട്ടി ആരോ ചെയ്തതാണ്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies