Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം സുഖാലസ്യത്തില്‍; ഡ്യൂട്ടിക്കിടയില്‍ സുരക്ഷാ ജീവനക്കാരന്റെ ഉറക്കം ചര്‍ച്ചയാവുന്നു

Janmabhumi Online by Janmabhumi Online
Nov 14, 2023, 02:18 pm IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാവിഭാഗം കുത്തഴിഞ്ഞ നിലയില്‍. ഡ്യൂട്ടിക്കിടയില്‍ ഉറക്കം തുടങ്ങി ഫോട്ടോഷൂട്ടിന് വരെ സെക്യൂരിറ്റി ഓഫീസ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാനോ നടപടിയെടുക്കാനോ ആരുമില്ലാത്ത സ്ഥിതിവിശേഷമാണ് സുരക്ഷാവിഭാഗത്തിലുള്ളതെന്നാണ് ആക്ഷേപം.

ഡ്യൂട്ടിക്കിടയില്‍ സുരക്ഷാ ജീവനക്കാരന്റെ ഉറക്കം ചര്‍ച്ചയാവുകയാണ്. താത്കാലിക ട്രാഫിക് വാര്‍ഡന്‍ തസ്തികയില്‍ നിയമിതനായ വ്യക്തിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ആശുപത്രിക്ക് മുന്നില്‍ രണ്ട് കസേര എടുത്തിട്ട് സുഖമായി ഉറങ്ങുന്നതാണ് ചിത്രം. കഴിഞ്ഞ 3ന് രാത്രി 11.30 നാണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പുറത്ത് വന്നതോടെ സുരക്ഷാവിഭാഗത്തിന്റെ പ്രവര്‍ത്തനം ചോദ്യചിഹ്നമായിരിക്കുകയാണ്. ഇയാള്‍ ചിലപ്പോള്‍ ട്രാഫിക് വാര്‍ഡന്റെ വേഷത്തിലും മറ്റ് ചില സമയങ്ങളില്‍ സെക്യൂരിറ്റിയുടെ കാക്കി യൂണിഫോം ധരിച്ച് സെക്യൂരിറ്റി ഓഫീസ് ഡ്യൂട്ടി നോക്കുന്നതായും പറയുന്നു.

എങ്ങനെയാണ് ഒരു വ്യക്തി രണ്ട് യൂണിഫോം ധരിച്ച് രണ്ട് രീതിയില്‍ ഡ്യൂട്ടി നോക്കുന്നതെന്നത് ചോദ്യമുയരുകയാണ്. സെക്യൂരിറ്റി ഓഫീസറുടെ അറിവോടെയാണ് ഇത്തരം പ്രവൃത്തികളെന്നും പ്രചരിക്കുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ സെക്യൂരിറ്റി ഓഫീസിനുള്ളില്‍ കയറിയിരുന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതും ആക്ഷേപത്തിന് വഴിയൊരുക്കി. മെഡിക്കല്‍ കോളജ് എംപ്ലോയ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അംഗമാണ് ഇയാള്‍. പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതുമായുള്ള സമരത്തിന് പിന്തുണ നല്‍കുന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്.

രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സഹായിയായി മാറേണ്ടയിടമാണ് സെക്യൂരിറ്റി ഓഫീസ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവിധ ആവശ്യത്തിനായി സെക്യൂരിറ്റി ഓഫീസിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ സെക്യൂരിറ്റി ജീവനക്കാരെ തെരഞ്ഞ് കണ്ടുപിടിക്കേണ്ട സ്ഥിതിവിശേഷമാണ്. താത്കാലിക സെക്യൂരിറ്റി ജീവനക്കാരാണ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. മുമ്പ് സാര്‍ജന്റുമാരാണ് ഓഫീസ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സെക്യൂരിറ്റി ഓഫീസറുടെ പരിഷ്‌കരണ നടപടിയില്‍ സാര്‍ജന്റുമാരെ പുറം ഡ്യൂട്ടിയിലേക്ക് മാറ്റി പകരം സിപിഎം പാര്‍ട്ടി സ്വാധീനത്തിലുള്ള താത്കാലിക ജീവനക്കാരെ ഓഫീസ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു. സാര്‍ജന്റുമാര്‍ പുറത്തായതോടെ ഡ്രൈവര്‍മാര്‍ വരെ സെക്യൂരിറ്റി ഓഫീസില്‍ കയറിയിറങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.

Tags: ThiruvananthapuramMedial collegeSecurity
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

Kerala

സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; വിവാദമായതോടെ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി.ശിവൻകുട്ടി

Thiruvananthapuram

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

Kerala

എന്റെ കേരളം 2025: ഭാവി സാങ്കേതികവിദ്യകളെ തൊട്ടറിയാം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നേര്‍ക്കാഴ്ചയുമായി കെഎസ്‌യുഎം പവലിയന്‍

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies