Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകരതയെ തോൽപ്പിച്ച ജനാധിപത്യ ഉത്സവം; ഛത്തിസ്ഗഡില്‍ ചര്‍ച്ചയായി കാങ്കര്‍

Janmabhumi Online by Janmabhumi Online
Nov 14, 2023, 11:36 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കാങ്കര്‍(ഛത്തിസ്ഗഡ്): കമ്മ്യൂണിസ്റ്റ് ഭീകരര്‍ അടക്കിവാണിരുന്ന കാങ്കറില്‍ ജനാധിപത്യത്തിന്റെ ശംഖൊലി മുഴങ്ങിയത് അവസാനവട്ട വോട്ടെടുപ്പില്‍ പ്രചരണായുധമാക്കി ബിജെപി. മഹോത്സവത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയതിന്റെ ആവേശത്തില്‍ കാങ്കറില്‍ ജനങ്ങള്‍ വലിയ തോതില്‍ വോട്ട് ചെയ്യാനെത്തിയത് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നു. വെടിവയ്പിനും മൈന്‍ സ്ഫോടനത്തിനും വോട്ടെടുപ്പിനെ തടയാനായില്ല. പ്രധാനമന്ത്രി എത്തിയ ദിവസവും മൂന്ന് ഗ്രാമീണര്‍ പ്രദേശത്ത് കുഴിബോംബ് സ്ഫോടനത്തില്‍ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.

നവംബര്‍ ഏഴിന് ആദ്യഘട്ടമായാണ് കാങ്കറിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. ജില്ലയിലെ മൂന്ന് പട്ടികവര്‍ഗ മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന പോളിങ്ങാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി സ്ഥാപിച്ച 32 പോളിങ് ബൂത്തുകളില്‍ 80 ശതമാനത്തിലധികവും 15 എണ്ണത്തില്‍ 90 ശതമാനവും വോട്ട് രേഖപ്പെടുത്തി.

വികസനത്തിന്റെയും സുരക്ഷയുടെയും ജീവിതം പകര്‍ന്ന് കേന്ദ്രസേനയും ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ലയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും ഒപ്പം നിന്നതോടെയാമ് സമൂഹം മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ സ്വയം രംഗത്തുവന്നതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന കാങ്കര്‍, ബസ്തര്‍ വനമേഖലയിലെ അതിസംഘര്‍ഷജില്ലകളിലൊന്നാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പതിവുപോലെ ഇക്കുറിയും മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വരവും കളക്ടര്‍ പ്രിയങ്ക ശുക്ലയുടെ ഇടപെടലും ജനങ്ങളെ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലെത്തിച്ചിട്ടുണ്ട്. ‘ഒരു വോട്ടറെയും ഉപേക്ഷിക്കരുത്’ എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുദ്രാവാക്യവും എല്ലായിടത്തും എത്തിക്കാന്‍ ഭരണകൂടത്തിനായി. പ്രായമായവര്‍ക്കും അവശര്‍ക്കും വേണ്ടി വോട്ടര്‍മാരുടെ സുഹൃത്ത് എന്ന പേരില്‍ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ള പഖഞ്ചൂരില്‍ ‘റെയിന്‍ബോ’ പോളിങ് സ്റ്റേഷനും സ്ഥാപിച്ചിരുന്നു.

സ്ത്രീ വോട്ടര്‍മാര്‍ക്കായി ‘ബിതിയ (മകള്‍) ഹെല്‍പ്പ് ഡെസ്‌ക്കുകള്‍’, വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ വഴികളുമെത്തിയതിനാല്‍, നൂറു വയസ്സായ വോട്ടര്‍മാരുടെ പേരില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ‘ശതാവു വോട്ടര്‍ വൃക്ഷ അഭിയാന്‍’ തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്.

Tags: chattisgarhKankarelectionmaoist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫിൽ പ്രതിസന്ധി കടുപ്പിച്ച് പി.വി അൻവർ; തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുത്തില്ലെങ്കിൽ നിലമ്പൂരില്‍ പി.വി അന്‍വര്‍വർ മത്സരിക്കും

India

പതിറ്റാണ്ടുകളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രം; കത്തേഝാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പാതയിൽ, ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചു

India

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

India

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies