Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്നെ തിരുവനന്തപുരത്തെത്തിച്ച ഹരിയേട്ടന്‍

Janmabhumi Online by Janmabhumi Online
Oct 30, 2023, 04:06 am IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഹരിയേട്ടനെ ഞാന്‍ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും 1975 ല്‍ കോഴിക്കോട്ട് നടന്ന ആര്‍എസ്എസ് ക്യാമ്പിലാണ്. സാമൂതിരി ഹൈസ്‌കൂളില്‍ നടന്ന ഒരു മാസം നീണ്ട ക്യാമ്പിലുടനീളം എന്നെ ‘കുഞ്ഞിരാമന്‍’ എന്നാണദ്ദേഹം വിളിച്ചിരുന്നത്. അതിനുശേഷം ഞാനത് തിരുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീടാശ്രമം ഉപേക്ഷിച്ചു. ക്യാമ്പ് കഴിഞ്ഞ് ഞാന്‍ കാസര്‍കോട്ടേക്കാണ് പോയത്. അവിടെ ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി. കാസര്‍കോട് താലൂക്ക് ആര്‍എസ്എസ് കാര്യങ്ങള്‍ നോക്കിയിരുന്നത് കര്‍ണാടകയാണ്. ഒരുമാസത്തിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭാരതത്തില്‍ തന്നെ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പേര്‍ സമരരംഗത്തിറങ്ങിയത് കാസര്‍കോട് താലൂക്കിലാണ്. 1975 നവംബര്‍ 14 നാണ് സമരം തുടങ്ങിയത്. അതിനുശേഷമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കാസര്‍കോട്ടേക്ക് എത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ അച്ചടിച്ചിരുന്ന ‘കുരുക്ഷേത്ര’ എന്ന പത്രപംക്തിക്കുള്ള അച്ചടി മാറ്ററുമായാണ് ഹരിയേട്ടന്‍ കാസര്‍കോട്ടെത്തുന്നത്. പി
ന്നീട് ആ ചുമതല മറ്റൊരാള്‍ക്കായി.

അടിയന്തരാവസ്ഥ കഴിഞ്ഞ് ഞാന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ജന്മഭൂമിയുടെ ലേഖകനും പ്രസ് ക്ലബ് സെക്രട്ടറിയുമൊക്കെയായി കഴിയവെ തിരുവനന്തപുരത്ത് ജന്മഭൂമി ചുമതല വഹിക്കാന്‍ നിര്‍ബന്ധിച്ചത് കെ.ജി. മാരാര്‍ജിയാണ്. ആദ്യമൊക്കെ ഞാനത് നിരസിച്ചു. പേരാവൂരിലും കണ്ണൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചശേഷം മാരാര്‍ജി വീണ്ടും വീണ്ടും തിരുവനന്തപുരം യാത്ര സൂചിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 1986 ഒടുവില്‍ കണ്ണൂരില്‍ ചിറക്കലില്‍ നടന്ന ആര്‍എസ്എസ് ജില്ലാ ബൈഠക്കിലേക്ക് എനിക്കും ക്ഷണം ഉണ്ടായി. ആ ബൈഠക്കില്‍ പങ്കെടുക്കാന്‍ ഹരിയേട്ടനുമുണ്ടായിരുന്നു. ‘കുഞ്ഞിക്കണ്ണനോട് ഒരുകാര്യം പറയാനാണ് ഞാനെത്തിയതെന്ന ആമുഖത്തോടെ ഹരിയേട്ടന്‍ കാര്യം പറഞ്ഞു. ഞാന്‍ വിഷമങ്ങളൊക്കെ നിരത്തി. എല്ലാം ശരിയാക്കാം. കുഞ്ഞിക്കണ്ണന്‍ തിരുവനന്തപുരത്തേക്ക് വന്നേ പറ്റൂ’ എന്ന നിര്‍ബന്ധമായി. ഏതായാലും ഇലക്ഷന്‍ കഴിഞ്ഞ് പോകാമെന്ന് ഏറ്റു. അങ്ങിനെയാണ് 1987 ജൂലായില്‍ ഞാന്‍ തിരുവനന്തപുരത്തെത്തുന്നത്.

എറണാകുളത്തും തിരുവനന്തപുരത്തും ഞാന്‍ ജോലി ചെയ്യുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ആശയപരമായ അടിത്തറ വികസിപ്പിക്കുകയും ചെയ്തത് ഹരിയേട്ടനാണ്. പേരുവച്ചും വയ്‌ക്കാതെയുമുള്ള എന്റെ ലേഖനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ശ്രദ്ധിച്ചിരുന്ന ഹരിയേട്ടന്‍ മൂന്നു വര്‍ഷം മുമ്പാണ് എനിക്ക് തമിഴിലെ ഒരു പഴഞ്ചൊല്ല് പറഞ്ഞുതന്നത്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ആശയവിനിമയം നടത്തുകയും തെറ്റുകള്‍ സ്‌നേഹപൂര്‍വം ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന സ്‌നേഹനിധിയാണ് ഹരിയേട്ടന്‍.

 

Tags: RSSR HariK Kunhikannan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

India

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

India

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

India

മിസ തടവുകാരെ എബിവിപി ആദരിക്കും

Article

കെ.രാമന്‍പിള്ള അനുഭവജ്ഞാനത്തിന്റെ ആഴക്കടല്‍

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies