Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എല്ലായിടത്തും പ്രശ്‌നമില്ല, ഭയം ഹമാസ് ഭീകരരെ’

അനില്‍ജി by അനില്‍ജി
Oct 12, 2023, 02:14 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ചില ചാനലുകളിലും പത്രങ്ങളിലും വരുന്നതുപോലെ ഇസ്രായേലില്‍ മുഴുവന്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പുതുപ്പള്ളി സ്വദേശിനി റോസ്‌ലി സന്തോഷ്. പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. ഞാന്‍ ഇസ്രായേലിന്റെ വടക്ക്, ലെബനന്‍ അതിര്‍ത്തിക്കടുത്താണ് താമസിക്കുന്നത്. ഇവിടെ ഞങ്ങള്‍ക്ക് പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍ ഗാസയോട് ചേര്‍ന്നുള്ള ഇസ്രായേലിന്റെ തെക്കുഭാഗത്താണ് വലിയ കുഴപ്പങ്ങളുണ്ടായിരിക്കുന്നത്, ആഷ്‌ലോണ്‍ പോലുള്ള ഭാഗങ്ങളില്‍. ഇസ്രായേലിലെ കെര്‍കാഷമാനില്‍ കെയര്‍ഗിവറായ റോസ്‌ലി ജന്മഭൂമിയോടു പറഞ്ഞു. അവിടങ്ങളില്‍ വലിയ തോതില്‍ മരണങ്ങളുണ്ടായിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്.
ഞങ്ങള്‍ താമസിക്കുന്ന മേഖല സുരക്ഷിതമാണ്. ഞാന്‍ കെയര്‍ഗിവറായ ഗൃഹനാഥനെയും വീട്ടുകാരെയും എന്നെയും ഇസ്രായേല്‍ അധികൃതര്‍ തന്നെയാണ് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതും. കുടിവെള്ളത്തിനോ ഭക്ഷണത്തിനോ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല. എന്നാല്‍ ഗാസക്കടുത്ത സ്ഥലങ്ങളില്‍ ദുരിതമനുഭവിക്കുന്ന ധാരാളം മലയാളികളുമുണ്ട്.

ഇസ്രായേല്‍ എന്ന രാജ്യം എങ്ങനെയാണോ അവരുടെ ജനങ്ങളെ പരിപാലിക്കുന്നത്, അതുപോലെതന്നെയാണ് നമ്മളെയും അവര്‍ കെയര്‍ ചെയ്യുന്നത്. നാട്ടില്‍ എന്തൊക്കെ വാര്‍ത്തകളാണ് വരുന്നത്. ഓരോ ന്യൂസ് ചാനലും അവര്‍ക്ക് ക്രഡിറ്റ് കിട്ടാന്‍ വേണ്ടി തെറ്റായ വിവരങ്ങളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കൂടി ഭയമാണ്. പരിക്കുകള്‍ പറ്റിയ മലയാളികളുമുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ സേഫ്റ്റി റൂമുകളില്‍ കഴിയുന്ന ധാരാളം മലയാളികളുമുണ്ട്. അവിടങ്ങളില്‍ പ്രശ്‌നം തുടങ്ങിയത് വെള്ളിയാഴ്ചയാണ്. വെള്ളി, ശനി ശാബത്ത് ദിവസങ്ങളാണ്. അന്ന് ആരും ജോലി ചെയ്യില്ല. വീട്ടില്‍ വിശ്രമിക്കുന്ന ദിവസം പെട്ടെന്നായിരുന്നു ഇസ്രായേലിനുമേല്‍ ഹമാസ് ആക്രമണം നടത്തിയത്. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ധാരാളം ഇസ്രായേലി സൈനികരും സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് തിരിച്ചടിക്കാതെ വഴിയില്ലായിരുന്നു. ഇസ്രായേലിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് നേരിട്ടറിയാം. എന്തു പ്രശ്മുണ്ടായാലും താമസിക്കാന്‍ ഞങ്ങള്‍ക്ക് സേഫ്റ്റി റൂമുണ്ട്. (ഇത്തരം മുറികൡല്ലാത്ത വീടുകളുമുണ്ട്.) സയറണ്‍ മുഴുമ്പോള്‍ നാം അതില്‍ കയറണം. അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രശ്‌നമുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായസ്ഥലങ്ങളില്‍ ഉള്ളവരെയെല്ലാം ഇസ്രായേലി സര്‍ക്കാര്‍ ഒഴിപ്പിച്ചുകഴിഞ്ഞു. സൈനികരുടെ സംരക്ഷണയിലാണ് ഞങ്ങള്‍ താമസസ്ഥലം മാറ്റിയതു പോലും.

ബോംബുകളെയല്ല ഹമാസ് ഭീകരരെയാണ് ഭയം. അവര്‍ വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളെയും കൊച്ചുകുട്ടികളെയും വരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. റോസ്‌ലി സന്തോഷ് പറഞ്ഞു.

Tags: indianIsraelHamas terrorists
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്) മൈത്രേയന്‍ (വലത്ത്)
Kerala

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി ഉടക്കി മൈത്രേയന്‍; മൈത്രേയനെതിരെ ആരിഫ് ഹുസൈന്‍ തെരുവത്ത്

World

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

World

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്

World

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

World

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies