Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘പ്രബുദ്ധ കേരളം’ ലജ്ജിച്ച് തല കുനിക്കണം: പേരാമ്പ്രയിലെ സ്‌കൂളില്‍ അയിത്തം പുലരുന്നു: സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടികള്‍ രാജ്ഭവനിലെത്തി

Janmabhumi Online by Janmabhumi Online
Aug 19, 2023, 07:15 pm IST
in Kerala, Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ചിങ്ങം ഒന്നിന് കുറെ വിശിഷ്ടാതിഥികള്‍കള്‍ക്ക് കേരള രാജ് ഭവന്‍ വിരുന്നൊരുക്കി. അതിഥികളും വിശിഷ്ടാതിഥികളും അതി വീശിഷ്ടാതിഥികളും രാജ് ഭവനില്‍ എത്തുന്നത് അസാധാരണമല്ല. ‘അതിഥി ദേവോ ഭവ’ എന്ന ആപ്ത വാക്യം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തുകയും അണുവിട വിട്ടുവീഴ്‌ച്ച കൂടാതെ പാലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇപ്പോഴത്തെ നമ്മുടെ ഗവര്‍ണര്‍. പുതുവര്‍ഷ സായാഹ്നത്തില്‍ രാജ് ഭവനില്‍ എത്തിയത് വളരെ ഏറെ വാര്‍ത്താ പ്രാധാന്യം ഉള്ള ആറ് സ്‌കൂള്‍ കുട്ടികളാണ്. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടികള്‍. അത് കൊണ്ടാണ് അവരുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാവുന്നത്.
കുട്ടികളെയും അവരെ അനുഗമിച്ച അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും, കൂട്ടിക്കൊണ്ട് വന്ന ഉദ്യോഗസ്ഥരെയും രാജ് ഭവനില്‍ സ്‌നേഹാദരപൂര്‍വ്വം സ്വീകരിച്ചിരുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികള്‍ക്ക് മിഠായിയും മധുര പലഹാരങ്ങളും നല്‍കി. ഒപ്പം സമ്മാനമായി പേനയും പുസ്തകങ്ങളും. ഓരോരുത്തരോടായി അവരുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ച് അദ്ദേഹം പരിചയപ്പെട്ടു കുട്ടികളെ കൊണ്ട് പാട്ട് പാടിച്ചു. ഞങ്ങളുടെ സ്‌കൂളിലേക്ക് അങ്ങ് വരണം എന്ന അവരുടെ അഭ്യര്‍ഥനക്ക് അദ്ദേഹം തീര്‍ച്ചയായും വരാമെന്ന് ഉറപ്പും നല്‍കി.
ഇനി പറയാം എന്ത് കൊണ്ട് ഈ കുട്ടികളുടെ രാജ് ഭവന്‍ സന്ദര്‍ശനത്തെ കുറിച്ച് ഇവിടെ കുറിക്കുന്നു എന്ന്. കോഴിക്കോട് പേരാമ്പ്ര ഗവ: വെല്‍ഫെയര്‍ എല്‍ പി സ്‌കൂളിലെ കുട്ടികളാണിവര്‍. അവിടെ ആകെ പഠിക്കുന്നത് ഈ ഏഴ് കുട്ടികള്‍ മാത്രം ഒന്ന് മുതല്‍ നാല് വരെയുള്ള വിവിധ ക്ലാസ്സുകളിലായി. ഭൂമി മലയാളത്തില്‍ ഇത്ര ഏറെ കുട്ടികള്‍ കുറഞ്ഞ മറ്റൊരു സ്‌കൂള്‍ ഉണ്ടാവില്ല എന്നുറപ്പ്.
ഇനി, എന്ത് കൊണ്ടാണ് ഈ സ്‌കൂളില്‍ ആറ് കുട്ടികള്‍ മാത്രമായിപ്പോയി എന്നറിയുമ്പോളാണ് ‘പ്രബുദ്ധ കേരളം’ ലജ്ജിച്ച് തല കുനിക്കേണ്ടി വരുന്നത്. ചേര്‍മല സാമ്പവ കോളനി നിവാസികളാണ് ഈ ഏഴ് പേരും. അവരോടൊപ്പം ഇരുന്ന് പഠിക്കാന്‍, കളിക്കാന്‍, ഈ സ്‌കൂളിലേക്ക് കുട്ടികളെ വിടാന്‍ ഇതര വിഭാഗങ്ങളില്‍ പെട്ടവര്‍ വിസമ്മതിക്കുന്നു എന്നത് തന്നെ കാരണം. കുറെക്കൂടി തെളിച്ചു പറഞ്ഞാല്‍ ആധുനിക കേരളത്തിലെ അയിത്തം അല്ലാതെ മറ്റൊന്നുമല്ല.
1956ല്‍ സ്ഥാപിതമായതാണത്രേ ഈ സ്‌കൂള്‍. പതിറ്റാണ്ടുകളായി ഈ ദുരവസ്ഥ തുടരുകയാണ് ഇവിടെ. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നത് ഒരേ ഒരു കുട്ടി മാത്രം. ഒറ്റപ്പെട്ടതാവാം, ഒരു പക്ഷെ ഈ പ്രതിഭാസം. എങ്കിലും ലജ്ജാവഹമല്ലേ ഈ അവസ്ഥ? എവിടെ എത്തി നില്‍ക്കുന്നു നമ്മുടെ നവോഥാനം?

ഹരി എസ് കര്‍ത്ത

Tags: kerala governorrajbhavan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Kerala

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം
Kerala

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies