Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെ മാത്രം ഒതുങ്ങുന്നില്ല ദുരിതം. മുളയ്‌ക്കാംതുരുത്തി മുതല്‍ വാലടി വരെയുള്ള ഭാഗത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് കെണിയൊരുക്കി യാത്രക്കാരെ കാത്തിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 31, 2023, 02:25 pm IST
in Kottayam
ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്

FacebookTwitterWhatsAppTelegramLinkedinEmail

ചങ്ങനാശേരി: കുണ്ടും കുഴിയും വെള്ളക്കെട്ടും ഇല്ലാത്ത റോഡിലൂടെയുള്ള സഞ്ചാരം ഇനിയും അകലെ. ഓഫ് റോഡിന് സമാനമായി തുരുത്തി മുളയ്‌ക്കാതുരുത്തി-വാലടി റോഡ്. റോഡില്‍ വള്ളം ഇറക്കേണ്ട സ്ഥിതിയാണിപ്പോള്‍. പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രധാന സഞ്ചാരപാതയാണ് തുരുത്തി മുളയ്‌ക്കാംതുരുത്തി റോഡ്. ഈ റോഡിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ യാത്രയ്‌ക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്. നല്ല റോഡിലൂടെയുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെ മാത്രം ഒതുങ്ങുന്നില്ല ദുരിതം. മുളയ്‌ക്കാംതുരുത്തി മുതല്‍ വാലടി വരെയുള്ള ഭാഗത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് കെണിയൊരുക്കി യാത്രക്കാരെ കാത്തിരിക്കുന്നത്. ഈ ഭാഗത്ത് പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. വാലടി, കിടങ്ങറ ഭാഗത്തും ശക്തമായ മഴയില്‍ റോഡില്‍ പലയിടങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ട നിലയിലാണ്. ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്നതും റോഡ് തകര്‍ച്ചയ്‌ക്കും കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

താല്‍ക്കാലിക ടാറിങ് നിലച്ചു;  നിര്‍മാണം പ്രവര്‍ത്തനം എങ്ങുമെത്തിയില്ല

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെയുള്ള ഭാഗം താല്‍ക്കാലികമായി ഒരു ലെയര്‍ ടാറിങ് നടത്തി യാത്രാദുരിതം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ച്ചില്‍ താല്‍ക്കാലിക ടാറിങ് നടത്തി. ഇതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി വീഴും കുഴികള്‍ രൂപപ്പെട്ടത്. മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഈ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുതും വലുതുമായ കുഴികളില്‍ വലിയ രൂപത്തിലുള്ള വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്.  

തുരുത്തി വീയപുരം റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിക്കുന്ന ജോലികള്‍ രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ചിരുന്നു. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സമയപരിധി അവസാനിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തമനം എങ്ങുമെത്തിയില്ല. ഇതിനിടെ കരാറുകാരന് വിടുതല്‍ നോട്ടീസും നല്കി. പല ഭാഗങ്ങളിലും മെറ്റല്‍ നിരത്തിയും നേരത്തെ ഉണ്ടായിരുന്ന ടാറിങ് ഇളക്കിയും ഇട്ടിരുന്നതിനാല്‍ റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമായി. വേനലില്‍ പൊടിശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും.  

Tags: kottayamcollapseറോഡുകള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ ഗേറ്റില്‍ തൂങ്ങി കളിക്കവെ ഗേറ്റും മതിലും തകര്‍ന്ന് 5 വയസുകാരന്‍ മരിച്ചു

Kottayam

എന്റെ കേരളം പ്രദർശന വിപണനമേളയ്‌ക്ക് കോട്ടയത്ത് തുടക്കം, സമഗ്ര മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റം: മന്ത്രി വി.എന്‍. വാസവന്‍

Kerala

തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി അമിത് ഉറാങ്ങ്‌ തൃശൂർ മാളയിൽ പിടിയിൽ

Kerala

കോട്ടയത്ത് ഇരട്ടക്കൊലപാതകം: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; പ്രതി അതിഥി തൊഴിലാളിയെന്ന് സംശയം

Kottayam

വെള്ളമടിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ ധാരാളം!കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത് 540 കേസുകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies