Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജട്ക്ക മാംസ വിഭവങ്ങളുമായി ‘കുല്‍ഹാദ് ബിരിയാണി’ സോമോറ്റൊയില്‍; വ്യാജ റിവ്യൂകളിലൂടെ തകര്‍ക്കാന്‍ ആം ആദ്മി പ്രവര്‍ത്തകരുടെ ശ്രമമെന്ന് തജീന്ദര്‍ ബഗ്ഗ

ആം ആദ്മി പാര്‍ട്ടിയുടെ അനുയായികളാണ് തന്റെ പുതിയ സംരംഭത്തിനെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തുന്നത് എന്ന് തജീന്ദര്‍ ബഗ്ഗ ആരോപിച്ചു.

Janmabhumi Online by Janmabhumi Online
Sep 4, 2022, 04:54 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സെപ്തംബര്‍ 1 വ്യാഴാഴ്ച ബിജെപി ദേശീയ വക്താവ് തജീന്ദര്‍ ബഗ്ഗ തന്റെ ‘കുല്‍ഹാദ് ബിരിയാണി’ എന്ന ക്ലൗഡ് കിച്ചന്റെ തുടക്കം അറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തു. ഹലാലിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം എന്ന നിലയ്‌ക്ക് കുല്‍ഹാദ്, ജട്ക്ക മാംസം മാത്രമേ തങ്ങളുടെ വിഭവങ്ങളില്‍ ഉപയോഗിയ്‌ക്കുന്നുള്ളൂ. ‘ഹൈദരാബാദി ചിക്കന്‍ ബിരിയാണി’യെ ‘ഭാഗ്യനഗര്‍ ദം ചിക്കന്‍ ബിരിയാണി’ എന്ന് പുനര്‍ നാമകരണം ചെയ്തതിന്റെ പേരിലും ഇപ്പോള്‍ ബഗ്ഗ അനുമോദിയ്‌ക്കപ്പെടുന്നു.

എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചതു പോലെ ഇന്ത്യയിലെ ആദ്യത്തെ ജട്ക്ക ബിരിയാണി ബ്രാന്‍ഡ് ഇതിനകം തന്നെ ചില ആളുകളുടെ നീരസം ക്ഷണിച്ചു വരുത്തിയിരിയ്‌ക്കുന്നു. കുല്‍ഹാദ് ബിരിയാണിയെ താറടിച്ചു കാണിയ്‌ക്കാന്‍ സംഘടിതമായി നെഗറ്റീവ് റിവ്യൂകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് മതപരമായി അനുശാസിക്കപ്പെട്ട ഹലാല്‍ ഭക്ഷണം തങ്ങള്‍ക്ക് നിഷിദ്ധമായിട്ടാണ് സിഖുകാര്‍ കണക്കാക്കുന്നത്. ഹിന്ദു സിഖ് സമുദായങ്ങള്‍ക്ക് അനുവദനീയമായ രീതിയില്‍ തയ്യാര്‍ ചെയ്ത മാംസം ജട്ക്ക എന്നറിയപ്പെടുന്നു. 

ആം ആദ്മി പാര്‍ട്ടിയുടെ അനുയായികളാണ് തന്റെ പുതിയ സംരംഭത്തിനെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തുന്നത് എന്ന് തജീന്ദര്‍ ബഗ്ഗ ആരോപിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിയ്‌ക്കുന്നവര്‍ക്കെതിരെ കൃത്യമായ തെളിവുകളോടെ ബഗ്ഗ തിരിച്ചടിയ്‌ക്കുന്നു. ബഗ്ഗയുടെ ഒരു ട്വീറ്റ് ഇങ്ങനെ “നമ്മുടെ ബ്രാണ്ടിനെതിരെ നെഗറ്റീവ് റിവ്യൂകള്‍ കൊടുക്കണം എന്നാവശ്യപ്പെട്ട് ആപ്റ്റാര്‍ഡുകള്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഗ്രൂപ്പുകളിലേക്കും അവര്‍ മെസ്സേജുകള്‍ അയയ്‌ക്കുന്നു. മയൂഖ് റോയ് എന്നൊരാളിന്റെ ഉദാഹരണം പറയാം. കല്‍ക്കത്തയില്‍ ഇരിയ്‌ക്കുന്ന അയാള്‍ ഡല്‍ഹിയില്‍ ഫീഡ്ബാക്ക് കൊടുക്കുന്നു. നിങ്ങള്‍ക്ക് ഇവിടെ അത് പരിശോധിയ്‌ക്കാം”. ട്വീറ്റിനൊപ്പം മയൂഖ് റോയ് പോസ്റ്റ്‌ ചെയ്ത വ്യാജ റിവ്യൂകളുടെ സ്ക്രീന്‍ ഷോട്ടുകളും ബിജെപി വക്താവ് ഹാജരാക്കുന്നു.

സംഗം ഗാര്‍ഗ് എന്നൊരാള്‍ സോമോറ്റൊയിലെ കുല്‍ഹാദ് ബിരിയാണിയുടെ പേജിലാണ് നെഗറ്റീവ് റിവ്യൂ ഇട്ടിട്ടുള്ളത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ കാശ്മീരി ഹിന്ദുക്കളെ അധിക്ഷേപിച്ച് പുലിവാലു പിടിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി വാദിച്ച ആളാണ് ഈ ഗാര്‍ഗ്. തജീന്ദര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

തന്റെ സ്ഥാപനത്തിന്റെ ‘ദാല്‍ മക്കാനി’ യ്‌ക്ക് മോശം റിവ്യൂ വന്ന കാര്യം ബഗ്ഗ എടുത്തു പറയുന്നു. എന്നാല്‍ തമാശയെന്തെന്നാല്‍ ‘കുല്‍ഹാദ് ബിരിയാണി’ യില്‍ അങ്ങനെ ഒരു വിഭവമേ കൊടുക്കുന്നില്ല എന്നുള്ളതാണ്. തികച്ചും വ്യാജമാണ് ഇത്തരം റിവ്യൂകള്‍ എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്.

ജട്ക്ക മാംസം ആണ് ‘കുല്‍ഹാദ് ബിരിയാണി’ യില്‍ ഉപയോഗിയ്‌ക്കുന്നത് എന്നതാണ് ഇസ്ലാമിസ്റ്റുകളുടെ പ്രശ്നം. അതുകാരണം ഇസ്ലാമിസ്റ്റുകളും അവരെ പ്രീണിപ്പിയ്‌ക്കാന്‍ ആപ്പിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരും സംഘടിതമായി സോമോറ്റോയില്‍ കുപ്രചരണം അഴിച്ചുവിടുന്നു. ബിജെപി വക്താവ് പറയുന്നു.

കുറച്ചു നാളുകളായി ആം ആദ്മി പാര്‍ട്ടിയുമായി മല്‍പ്പിടിത്തത്തിലായിരുന്നു തജീന്ദര്‍ ബഗ്ഗ. ഈ വര്‍ഷം മേയ് ആറിന് ഡല്‍ഹിയിലെ സ്വന്തം വസതിയില്‍ നിന്ന് അദ്ദേഹത്തെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പത്തു പന്ത്രണ്ട് കാറുകളിലായി ഡല്‍ഹിയില്‍ വന്നിറങ്ങിയ അമ്പതോളം വരുന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് ബിജെപി വക്താവിന്റെ വസതിയില്‍ ബലം പ്രയോഗിച്ച് കടന്നു കയറുകയും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പിടിവലിയ്‌ക്കിടയില്‍ പോലീസ് അദ്ദേഹത്തിന്റെ വൃദ്ധനായ അച്ഛനെ ദേഹോപദ്രവം ഏല്‍പ്പിയ്‌ക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു അറസ്റ്റ് വാറണ്ടിനെ കുറിച്ച് ബഗ്ഗയെ അറിയിച്ചിരുന്നുമില്ല.

പിന്നീട് എഫ് ഐ ആര്‍ പിന്‍വലിച്ചുവെങ്കിലും, ബഗ്ഗയുടെ ‘പ്രകോപനപരമായ’ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷിയ്‌ക്കാന്‍ ആം ആദ്മി പാര്‍ട്ടി നയിയ്‌ക്കുന്ന പഞ്ചാബ് സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തിരുന്നു എന്ന കാര്യം പിന്നീട് വെളിച്ചത്തു വന്നു.

ഖാലിസ്ഥാനി അനുഭാവികള്‍ക്ക് പിന്തുണ കൊടുത്തതിന് അരവിന്ദ് കേജ്രിവാളിന്റെ പാര്‍ട്ടി മുമ്പ് ശക്തമായ വിമര്‍ശനം നേരിട്ടിട്ടുണ്ട് എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. അതുകൊണ്ടു തന്നെ വിഘടനവാദികളെ ശക്തമായി എതിര്‍ക്കുന്നതിന്റെ പേരില്‍ സിഖുകാരനായ ബഗ്ഗ ആപ്പിന്റെ വിരോധം നേടിയിരുന്നു.

Tags: ആം ആദ്മി പാര്‍ട്ടിഹലാല്‍Jhatkaകുല്‍ഹാദ് ബിരിയാണിസോമോറ്റൊ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

India

ദല്‍ഹിയിലെ വെള്ളപ്പൊക്കത്തില്‍ പൊറുതിമുട്ടി ജനം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍

ദല്‍ഹിയിലെ രോഹിണി സെക്ടര്‍ 24ല്‍ റോഡ് പിളര്‍ന്ന് രൂപം കൊണ്ട കുളം പോലുള്ള വലിയ ഗര്‍ത്തം
India

ഗുഹ പോലെ ഉള്ളിലേക്ക് പിളരുന്ന റോ‍ഡുകളില്‍ വാഹനങ്ങള്‍ വീണ് അപകടം; ഭീതിയില്‍ ദല്‍ഹിയും; അന്വേഷണത്തിന് ഉത്തരവിട്ട് കെജ്രിവാള്‍

India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദിലെ മെഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റല്‍ മെസ്സ് കെട്ടിടത്തിന് മുകളിലാണ് എയറിന്ത്യ വിമാനം ഇടിക്കുന്നു

എയറിന്ത്യ വിമാനം പറന്നുപൊങ്ങി രണ്ട് മിനിറ്റില്‍ അപകടം; അട്ടിമറി അഭ്യൂഹങ്ങള്‍ ഉയരുന്നു; അപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് എന്‍ഡിടിവി

ഓപ്പറേഷൻ സിന്ദൂർ കുട്ടികൾ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം പോലെ ; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ അപമാനിച്ച് കോൺഗ്രസ് നേതാവ് നാന പടോൾ

സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

അന്ന് ദുരന്തഭൂമിയായത് കരിപ്പൂർ, ഇന്ന് അഹമ്മദാബാദ് ; രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ

ചൈനയുടെ ചെങ്ങ്ഡുവോ , ഇന്ത്യയുടെ റഫേലോ ആരാണ് കരുത്തനെന്ന് ചോദ്യം ; പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തവനാരോ , അവനാണ് ശക്തൻ

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനം

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനത്തിലെ പൈലറ്റ് സുമിത് സബര്‍ബാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് വിളിച്ചു ‘എന്നെ രക്ഷിയ്‌ക്കൂ’

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം; ലക്ഷ്യമിടുന്നത് ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്തുക

അഹമ്മദാബാദ് വിമാന അപകടം: മരിച്ചവരിൽ പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാറും, ദുരന്തം അവധി കഴിഞ്ഞ് മടങ്ങുമ്പോൾ

‘വീണ്ടും മരണം ‘ദുശകുനം വിട്ട് മാറാതെ ‘കാന്താര 2.,ഷൂട്ട് തുടങ്ങിയത് മുതൽ മരണം ; ഞെട്ടിച്ച് മലയാളി നടന്റെ വിയോഗം‌

അശ്വിനെ മോശം പറഞ്ഞ് ജീവനക്കാരി : ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക, പൂട്ടണമെന്ന് സോന നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies