Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനംവകുപ്പ് അടച്ച വഴി നാട്ടുകാര്‍ തുറന്നു; പോര് മുറുകുന്നു

പാല്‍കുളംമേട് ഉള്‍പ്പെടുന്ന പ്രദേശത്ത് റവന്യൂ ഭൂമിയാണ് കൂടുതലായുമുള്ളത്. ഈ സ്ഥലത്ത് കൂടിയുള്ള വഴി നിര്‍മ്മിച്ചത് വൈദ്യുതി വകുപ്പായിരുന്നു. ജില്ലയിലെ ടൂറിസം മാപ്പില്‍ ഇടം നേടിയ പ്രദേശമായിരുന്നു പാല്‍കുളംമേട്.

Janmabhumi Online by Janmabhumi Online
Apr 6, 2022, 12:41 pm IST
in Idukki
FacebookTwitterWhatsAppTelegramLinkedinEmail

ചെറുതോണി: ലോക് ഡൗണ്‍ സമയത്ത് വനംവകുപ്പ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടച്ച ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാല്‍കുളം മേട്ടിലേക്കുള്ള വഴി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തുറന്നു.  

പാല്‍കുളംമേട് ഉള്‍പ്പെടുന്ന പ്രദേശത്ത് റവന്യൂ ഭൂമിയാണ് കൂടുതലായുമുള്ളത്. ഈ സ്ഥലത്ത് കൂടിയുള്ള വഴി നിര്‍മ്മിച്ചത് വൈദ്യുതി വകുപ്പായിരുന്നു. ജില്ലയിലെ ടൂറിസം മാപ്പില്‍ ഇടം നേടിയ പ്രദേശമായിരുന്നു  പാല്‍കുളംമേട്. ധാരാളം സഞ്ചാരികളാണ് ഈ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാനായി പ്രതിദിനം വന്നുകൊണ്ടിരുന്നത്. 

ട്രക്കിങ്ങിന് ഉള്‍പ്പെടെ പേരുകേട്ട പ്രദേശമായി പാല്‍കുളംമേട് മാറിക്കൊണ്ടിരിക്കവേയാണ് വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റോഡ് അടച്ചുപൂട്ടിയത്.  ഈ സാഹചര്യത്തിലാണ് സര്‍വ്വക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരുമിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് വക്കച്ചന്‍ വയലില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി. ഈ പ്രദേശത്ത് വനംവകുപ്പിന് ഭൂമിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുമ്പ് പൈപ്പ് കൊണ്ട് ബ്ലോക്ക് ചെയ്തിരുന്ന പാത നാട്ടുകാര്‍ സഞ്ചാരികള്‍ക്കായി തുറന്നുനല്‍കി.  

സര്‍വ്വകക്ഷി ജനകീയ സമിതി നേതാക്കന്മാരായ സൂട്ടര്‍ ജോര്‍ജ്, ജോസ് മറ്റക്കര എന്നിവര്‍ക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി വര്‍ക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ രാജേശ്വരി രാജന്‍, ലിന്‍സി കുഞ്ഞുമോന്‍, സില്‍വി സോജന്‍, പ്രദീപ് എം.എം, സുകുമാരന്‍ കുന്നുംപുറത്ത് തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് വനം- വന്യജീവി വകുപ്പ് പ്രകാരം ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്തതായും  പൊതുമുതല്‍ നശിപ്പിച്ചതിനും ദുരന്ത നിവാരണ നിയമം 2005 പ്രകാരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്കെതിരെ കഞ്ഞിക്കുഴി പോലീസില്‍ പരാതി നല്കിയതായും വനം വകുപ്പ് അറിയിച്ചു. നീക്കിയ ഇരുമ്പ് പൈപ്പ് വീണ്ടും സ്ഥലത്ത് പുനസ്ഥാപിക്കുകയും ചെയ്തു.

Tags: forറോഡുകള്‍idukkiForest Department
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍
Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

Kerala

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

പുതിയ വാര്‍ത്തകള്‍

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies