Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം പണിമുടക്കിയപ്പോള്‍ പണം കൊയ്ത് കര്‍ണ്ണാടകം, ഇരുചക്രവാഹനങ്ങളില്‍ മുതല്‍ ടൂറിസ്റ്റു ബസ്സുകളില്‍ വരെ ചുരം കയറിയത് ആയിരക്കണക്കിന് ടൂറിസ്റ്റുകൾ

പണിമുടക്ക് മുന്നില്‍ കണ്ട് കുടകിലെയും മൈസൂരിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലോഡ്ജുകളും ഹോംസ്റ്റേകളും, റിസോര്‍ട്ടുകളും മുന്‍പേ ബുക്ക് ചെയ്താണ് അധികം പേരുമെത്തിയത്. കുടകിലെ വീരാജ്‌പേട്ട, കുശാല്‍നഗര്‍, മടിക്കേരി എന്നിവടങ്ങളിലെ ലോഡ്ജുകളിലെല്ലാം മുറി കിട്ടാത്ത അവസ്ഥയായിരുന്നു.

Janmabhumi Online by Janmabhumi Online
Mar 30, 2022, 10:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇരിട്ടി: കേരളം പണിമുടക്കെന്നപേരില്‍ ജനങ്ങളെ ബന്ദികളാക്കി രണ്ടുദിവസം വീട്ടിലിരുത്തിയപ്പോള്‍ എല്ലാം തുറന്നിട്ട് പണം കൊയ്ത് കര്‍ണ്ണാടകം. ഒരു ഞായറാഴ്ചയും രണ്ടു ദിവസത്തെ പണിമുടക്കും കിട്ടിയതോടെ കിട്ടിയ വണ്ടിക്ക് ചുരം കയറുകയായിരുന്നു കണ്ണൂര്‍ ജില്ലയിലെ ആയിരക്കണക്കിന് മലയാളികള്‍. ഇരുചക്രവാഹനങ്ങളില്‍ മുതല്‍ ടൂറിസ്റ്റു ബസ്സുകളില്‍ വരെയാണ് മലയാളികള്‍ കര്‍ണ്ണാടകത്തിലെ കുടക്, മൈസൂര്‍ തുടങ്ങിയ ജില്ലകളിലേക്ക് ടൂറിസ്റ്റുകളായി പോയത്. 

പണിമുടക്ക് മുന്നില്‍ കണ്ട് കുടകിലെയും മൈസൂരിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലോഡ്ജുകളും ഹോംസ്റ്റേകളും, റിസോര്‍ട്ടുകളും മുന്‍പേ ബുക്ക് ചെയ്താണ് അധികം പേരുമെത്തിയത്. കുടകിലെ വീരാജ്‌പേട്ട, കുശാല്‍നഗര്‍, മടിക്കേരി എന്നിവടങ്ങളിലെ ലോഡ്ജുകളിലെല്ലാം മുറി കിട്ടാത്ത അവസ്ഥയായിരുന്നു ഈ ദിവസങ്ങളില്‍. ഇവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗോള്‍ഡന്‍ ടെമ്പിള്‍, നിസര്‍ഗ്ഗധമ ബാംബൂ പാര്‍ക്ക്, ദുബാരെ എലിഫെന്റ് ക്യാമ്പ്, ഹാരംഗി ഡാം, ഹബ്ബി ഫാള്‍സ്, രാജാ സീറ്റ്, മൈസൂരുവിലെ ചാമുണ്ഡി ഹില്‍, സൂ, കെആര്‍എസ് തുടങ്ങിയവിടങ്ങളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരം കേന്ദ്രങ്ങളിലെല്ലാമുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും വന്‍ കച്ചവടമാണ് നടന്നത്. 

കേരളത്തില്‍ നിന്നും കൂട്ടമായി മലയാളികളെത്തിയപ്പോഴാണ് കര്‍ണ്ണാടകക്കാര്‍ ഇങ്ങനെ ഒരു പണിമുടക്ക് നടക്കുന്നുണ്ടെന്നു തന്നെ അറിയുന്നത്. ഇവിടെ പണിമുടക്കില്ലേയെന്ന് അന്വേഷിച്ചപ്പോള്‍ അതെന്തിനാണെന്നാണ് വ്യാപാരികള്‍ ചോദിച്ചത്. കേരളത്തില്‍ പണിമുടക്കാണെന്ന് നേരത്തെ അറിഞ്ഞ വ്യാപാരികള്‍ മലയാളികള്‍ കൂട്ടത്തോടെയെത്തുമെന്ന് പ്രതീക്ഷിച്ച് അതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. സത്യത്തില്‍ ദേശീയ പണിമുടക്കെന്ന പേരില്‍ നടന്നത് കേരളത്തില്‍ മാത്രമുള്ള കലാപരിപാടിയായി മാറി. ഇതില്‍ നിന്നും നേട്ടം കൊയ്തത് കര്‍ണ്ണാടകം പോലുള്ള സംസ്ഥാനങ്ങളും. ടൂറിസം മേഖലയില്‍ മാത്രം ഈ രണ്ടു ദിവസങ്ങളിലായി കര്‍ണ്ണാടകം കൊയ്തത് ലക്ഷങ്ങളാണ്. 

Tags: keralakannurകര്‍ണ്ണാടകstrike
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

Literature

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

Kerala

കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തി

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി ജയ് ശങ്കര്‍ (വലത്ത്) ട്രംപും ഷീ ജിന്‍പിങ്ങും (ഇടത്ത്)

ഓപ്പറേഷൻ സിന്ദൂരിനുശേഷം യൂറോപ്പ്, യുഎസ്, ചൈന എന്നിവ പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നുണ്ടോ?

ചലച്ചിത്രതാരം മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

തീപിടുത്തമുണ്ടായ കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു,കൂടുതല്‍ ദൂരത്തേക്ക് വലിച്ചു കൊണ്ടുപോകും

സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍

കറന്റ് പോയത് ചോദ്യം ചെയ്‌തെത്തിയവര്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു

പാകിസ്ഥാന്‍ പ്രസിഡന്‍റ് ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (വലത്ത്)

ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ അവസ്ഥ വഷളാകുന്നു…പാകിസ്ഥാന്റെ ഏറ്റവും വലിയ ഈ കമ്പനി വില്‍ക്കാന്‍ വെച്ചിരിക്കുന്നു

വിദ്യാര്‍ത്ഥിനിയെ ബസ്റ്റോപ്പില്‍ ഇറക്കാത്തതിന് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്

നിലമ്പൂരിലേത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പ്: വി മുരളീധരന്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുര്‍ക്കി രോഷാകുലരാണ്…യുദ്ധക്കൊതിയനായ എര്‍ദോഗാന്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies