Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണന്റെ നടയിലെ ഓർമ്മചിത്രങ്ങൾ : ഭുവനന്റെ ക്യാമറയിലും മനസ്സിലും, ഗുരുവായൂരിൽ ആദ്യ ചിത്രം പകർത്തിയത് നാല് പതിറ്റാണ്ട് മുമ്പ്

മണികണ്ഠൻ കുറുപ്പത്ത്

Janmabhumi Online by Janmabhumi Online
Feb 24, 2022, 09:47 am IST
in Thrissur
ഭുവനദാസ് ( പ്രതിഷ്ഠ ഭുവനൻ)

ഭുവനദാസ് ( പ്രതിഷ്ഠ ഭുവനൻ)

FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞാണി: ഗുരുവായൂരിൽ ക്ഷേത ദർശനത്തിന് മാത്രമല്ല വിവാഹം, ചോറൂണ് തുടങ്ങി പല ചടങ്ങുകൾക്ക് ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ നാനാദേശത്ത് നിന്നും ജനലക്ഷങ്ങൾ ഒഴുകിയെത്താറുണ്ട്. ഈ ധന്യ മുഹൂർത്തങ്ങളെല്ലാം വരും തലമുറക്ക് കൂടി ദർശിക്കാവുന്ന വിധം കാലത്തിന്റെ ഓർമ്മച്ചെപ്പിലേക്ക് പകർത്തി തരുന്ന ഫോട്ടോഗ്രാഫർമാർക്കും ഗുരുവായൂർ ക്ഷേത്ര നടക്കൽ ഓരോ വട്ടം എത്തുമ്പോഴും വ്യതസ്ത അനുഭവങ്ങളായിക്കും. മണലൂർ കാരമുക്കിൽ പ്രതിഷ്ഠ സ്‌റ്റുഡിയോ നടത്തുന്ന ഭുവനദാസ് എന്ന ഭുവനനും നാല് പതിറ്റാണ്ടിന്റെ ഓർമ്മകൾ ഈ ഗുരുപവനപുരിയിലുണ്ട്.

കണ്ടശ്ശാംകടവിൽ സ്റ്റുഡിയോ നടത്തുന്ന ജ്യേഷ്ഠൻ രാജന്റെ ക്യാമറയിലൂടെ ചിത്രങ്ങൾ പകർത്തിയാണ് ഭുവനൻ ഫോട്ടോഗ്രാഫറായത്. നാല് പതിറ്റാണ്ട് മുൻപ് ഗുരുവായൂർ ക്ഷേത്ര നടയിൽ ആദ്യമായി കല്യാണ ചിത്രങ്ങൾ എടുക്കാൻ പോയിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ മനസിലുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ഓർവോയുടെ ഫിലം ലോഡ് ചെയ്ത യാഷിക 120 ക്യാമറയും, മെഗാ ഫ്ലാഷും പിടിപ്പിച്ചാണ് ഗുരുവായൂരിലെത്തി വിവാഹം പകർത്തി തിരിച്ചെത്തുന്നത്. 12 ചിത്രമാണ് ഒരു റോൾ ഫിലിമിൽ അക്കാലത്ത് പകർത്തിയിരുന്നത്. ഒരു കല്യാണത്തിനാകെ 24  ചിത്രങ്ങൾ മാത്രമാണ് കൂടുതലും എടുത്തിരുന്നത്. താലികെട്ടും മറ്റുമായി ആറോ ഏഴോ ചിത്രങ്ങൾ മാത്രം അമ്പല പരിസരത്തു നിന്നെടുക്കും. തിരികെ സ്റ്റുഡിയോയിലെത്തി ഡാർക്ക് റൂമിൽ ഫിലം വാഷ് ചെയ്തു കഴിഞ്ഞ ശേഷമേ ഭുവനന് മനസമാധാനം ഉണ്ടാകാറുള്ളൂ.

ഗുരുവായൂരിലേക്കുള്ള യാത്രയിൽ അംബാസഡർ കാറിൽ വധുവിന്റെ വരന്റെയോ വീട്ടുകാരോടൊപ്പം ഫോട്ടോഗ്രാഫറും കാറിൽ കയറും. നടയിലെ കല്യാണ മണ്ഡപത്തിന് താഴെ നിന്ന് വേണം ചിത്രമെടുക്കാൻ. ഒരു കല്യാണ ആൽബം തയ്യാറാക്കാൻ അക്കാലത്ത് 250 മുതൽ 300 രൂപയോളമായിരുന്നു ഭുവനൻ വാങ്ങിയിരുന്നത്. പിന്നീട് ഇലക്ട്ര  35, എസ്.എൽ.ആർ തുടങ്ങി ഡി.എസ് എൽ ആർ വരെയുള്ള ക്യാമറകൾ തൂക്കി ഗുരുവായൂരിലെത്തി കല്യാണങ്ങൾ പകർത്തി.

സാങ്കേതിക വിദ്യക്കു വന്ന വളർച്ചക്കൊപ്പം  സഞ്ചരിച്ച് ഇന്നും ഭുവനൻ ഗുരുവായൂരിലെത്തുന്നുണ്ട് ചിത്രങ്ങൾ പകർത്താൻ. പുലർച്ചെ മുതൽ കല്യാണങ്ങൾ നടക്കുന്നതിനാൽ വധുവിന്റെയോ വരന്റെയോ വീടുകളിൽ പുലർച്ചെ രണ്ടു മണിക്കു വരെ എത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ഭുവനൻ പറയുന്നു. ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കുമായി കല്യാണ മണ്ഡപത്തിന് സമീപം നിന്ന് ചിത്രങ്ങൾ പകർത്താൻ നിൽക്കാൻ പടികൾ സ്ഥാപിച്ചത് ഗുണകരമായി.

ക്യാമറയിലും ആൽബത്തിലും പുതുമകൾ വന്നെങ്കിലും ഭുവനന് ഈ കാലഘട്ടത്തിലും ഫോട്ടോയെടുക്കാൻ പോകാൻ സഹായികളെ കൂട്ടാറില്ല. ഗുരുവയൂർ അമ്പല നടയിൽ താടി വച്ച് പതിവ് ജുബ്ബ വേഷത്തിലുള്ള അറുപത്കാരനെ ഇപ്പോഴും കാണാം. ഷീലയാണ് ഭുവനന്റെ ഭാര്യ. മക്കൾ: വിഷ്ണുദാസ്, അർജുൻദാസ്, ഭദ്രദാസ്.

Tags: GuruvayoorPhotographerBhuvanadas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Kerala

തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി

അച്യുതന്‍ നമ്പൂതിരി
Kerala

ഗുരുവായൂര്‍ മേല്‍ശാന്തിയായി അച്യുതന്‍ നമ്പൂതിരി

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies