Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലീഗില്‍ വനിതാ നേതാക്കളെ ഒതുക്കുന്നു, മണ്ണാര്‍ക്കാട് വനിതാ ലീഗ് നേതൃത്വ സ്ഥാനം എം.കെ. സുബൈദ് രാജി വച്ചു

നഗരസഭ മുന്‍ കൗണ്‍സിലര്‍ ഷഹന കല്ലടിയും ലീഗില്‍ നിന്ന് രാജിവെച്ചു. അതിനു കാരണവും മത്സരിക്കാന്‍ അവസരം നല്‍കാത്തതാണ് എന്ന് പറയുന്നുണ്ടെങ്കിലും അതെല്ലെന്നാണ് ഷഹന പറയുന്നത്.

Janmabhumi Online by Janmabhumi Online
Jan 28, 2022, 02:04 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ലീഗില്‍ വനിതാനേതാക്കളെ പാടെ വെട്ടിനിരത്തി. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ വെട്ടിനിരത്തല്‍. പാര്‍ട്ടിയിലെ ഏകപക്ഷീയ നിലപാട് മൂലമാണ് മണ്ണാര്‍ക്കാട് വനിതാ ലീഗ് നേതൃത്വ സ്ഥാനം എം.കെ. സുബൈദ് രാജിവെച്ചത്.  

നഗരസഭയിലെ ആദ്യവനിതാ ചെയര്‍പേഴ്‌സനായിരുന്നു ഇവര്‍. അന്ന് മുതല്‍ ലീഗിലെ തന്നെ ചില നേതാക്കന്മാരുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഒരോ വാര്‍ഡിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചിലര്‍ കൈകടത്താന്‍ ശ്രമിച്ചതും, റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന് ടെണ്ടര്‍ നല്‍കുന്നത് ചില പ്രദേശിക നേതാക്കള്‍ പറയുന്ന ആളുകള്‍ക്ക് നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ അവരത് അനുസരിച്ചില്ല. ഇത് പ്രദേശിക നേതൃത്വത്തിന് തിരിച്ചടിയായി.

2020ലെ തെരഞ്ഞെടുപ്പില്‍ നാരങ്ങാപ്പെറ്റ വാര്‍ഡില്‍ മത്സരത്തിന് ഒരുങ്ങുമ്പോള്‍ മൂന്നുപ്രാവശ്യം മത്സരിച്ചവര്‍ക്ക് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന് പറഞ്ഞ് നേതൃത്വം മാറ്റിനിര്‍ത്തുകയാണ് ഉണ്ടായത്. എന്നാല്‍ ആ വാര്‍ഡ് ഇടതുപക്ഷം വിജയിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി.  

നഗരസഭ മുന്‍ കൗണ്‍സിലര്‍ ഷഹന കല്ലടിയും ലീഗില്‍ നിന്ന് രാജിവെച്ചു. അതിനു കാരണവും മത്സരിക്കാന്‍ അവസരം നല്‍കാത്തതാണ് എന്ന് പറയുന്നുണ്ടെങ്കിലും അതെല്ലെന്നാണ് ഷഹന പറയുന്നത്. അവിടേയും പാര്‍ട്ടിയിലെ ചില നേതാക്കളുടെ മേലാളിത്തവും, ഏകാധിപത്യ പ്രവണതയുമാണെന്നാണ് പറയുന്നത്.

സംസ്ഥാന നേതൃത്വത്തെ വരെ മറികടന്നാണ് ചില പ്രാദേശിക നേതാക്കളുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പു കളില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജില്ലാ – മണ്ഡലം ലീഗ് നേതാക്കള്‍ക്ക് കഴിയുന്നില്ല. മറ്റു പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കി ഉയര്‍ത്തി കൊണ്ടുവരുമ്പോള്‍ ലീഗ് വനിതാ നേതൃത്വത്തെ തഴയുവാനാണ് ശ്രമം.  

15 വര്‍ഷമായി മണ്ണാര്‍ക്കാട് പഞ്ചായത്തായിരുന്നപ്പോഴും നഗരസഭയായപ്പോഴും വാര്‍ഡ് അംഗമായും ചെയര്‍പേഴ്‌സണായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ വനിത ലീഗ് മണ്ഡലം ട്രഷററുമായിരുന്നു.  

അതേ കാലയളവില്‍ മൂന്നുതവണ മത്സരിച്ച ഒരു വ്യക്തിയെ ജില്ലാ, മണ്ഡലം നേതാക്കന്മാരുടെ ഒത്താശയോടെ നാലാം തവണയും പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ചിരുന്നു. ഈ വ്യക്തിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഉള്‍പ്പെടെ രാജി വെപ്പിക്കുകയുണ്ടായെന്നും പറയുന്നു.

പാര്‍ട്ടിയില്‍ അംഗംപോലുമല്ലാത്ത ഈ വ്യക്തിയെ പിന്നീട് നഗരസഭയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയാക്കിയെന്നും ഇതിനെല്ലാം പുറമെ ഇപ്പോള്‍ പാര്‍ട്ടിയിലെ ജില്ലാ സഹ ഭാരവാഹിത്വങ്ങളും നല്‍കിയെന്നും കത്തിലുണ്ട്. ചില നേതാക്കന്മാരുടെ ഏകപക്ഷീയമായ നിലപാടുകളാണ് ഇതിനെല്ലാം കാരണം. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.  

ജില്ലാ, മണ്ഡലം നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മൂന്നാമത്തെ വനിതാ നേതാവാണ് ഇപ്പോള്‍ സ്ഥാനങ്ങള്‍ രാജിവെച്ചത്. ഷഹന കല്ലടി സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസല്‍മയെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഉമ്മു സല്‍മയുടെ ആവശ്യം.

Tags: womenMuslim League
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

Kerala

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളാണോ? കിട്ടും, ഭവന പുനരുദ്ധാരണത്തിന് ധനസഹായം

Kerala

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോ കഞ്ചാവുമായി 2 സ്ത്രീകള്‍ പിടിയില്‍, പിടിയിലായത് ബംഗാള്‍ സ്വദേശിനികള്‍

Kerala

വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്കും പോഷ് ആക്ട് ബാധകം, തൊഴിലിടമെന്നാല്‍ വഴിയും വീടും വരെ ഉള്‍പ്പെടും

Kerala

ബസ് യാത്രക്കാരില്‍ നിന്ന് മാല കവരുന്ന 45 അംഗ സംഘത്തിലെ സ്ത്രീകളടക്കം നാലു പേര്‍ രാമപുരത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies