Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിചാരണകള്‍ അവസാനിച്ചു; പ്രവര്‍ത്തിച്ചത് പതിനേഴ് വര്‍ഷം; മാറാട് പ്രത്യേക കോടതി ഇനി ചരിത്രം

2003 മെയ് 2ന് എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്കായി 2004 ജനുവരിയിലാണ് പ്രത്യേക കോടതി എരഞ്ഞിപ്പാലത്ത് തുടങ്ങിയത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 20, 2021, 11:58 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: 2003ല്‍ മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി ആരംഭിച്ച മാറാട് പ്രത്യേക കോടതിയില്‍ ഇനി വിചാരണകളൊന്നും ബാക്കിയില്ല. ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ഇന്നലെ കുറ്റക്കാരായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഇവര്‍ക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ പതിനേഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഈ കോടതി ചരിത്രത്തിന്റെ ഭാഗമാകും.

2003 മെയ് 2ന് എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്കായി 2004 ജനുവരിയിലാണ് പ്രത്യേക കോടതി എരഞ്ഞിപ്പാലത്ത് തുടങ്ങിയത്. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.ബി. കോശിയാണ് കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യ വിചാരണയില്‍ 25 പ്രതികള്‍ ഹാജരായി. ബാബു മാത്യു പി. ജോസഫ് ആയിരുന്നു ഇവിടെ ആദ്യത്തെ ജഡ്ജി. തുടര്‍ന്ന് പത്ത് ജഡ്ജിമാര്‍ മാറിമാറിയെത്തി.

ഏറ്റവും ഒടുവില്‍ അടുത്തദിവസം മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നീ മാറാട് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത് പത്താമത്തെ ജഡ്ജിയായ കെ.എസ്. അംബിക. അതോടെ പ്രവര്‍ത്തനമവസാനിക്കുന്ന മാറാട് പ്രത്യേക കോടതിയില്‍ നിന്ന് കൊട്ടാരക്കര എസ്‌സി-എസ്ടി സ്‌പെഷല്‍ കോടതിയിലേക്ക് സ്ഥലം മാറുകയാണ് കെ.എസ്. അംബിക.  

2002 ലും അഞ്ച് പേരും 2003ല്‍ എട്ടുപേരും കൊല്ലപ്പെട്ട മാറാട്ടെ കേസുകള്‍ പ്രത്യേക കോടതി ആരംഭിക്കുന്നതിന് മുമ്പ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അഞ്ചിലും ജില്ലാ കോടതിയിലുമായിരുന്നു. കേസുകളുടെയും പ്രതികളുടെയും എണ്ണം കൂടിയതിനാലാണ് പ്രത്യേക വിജ്ഞാപന പ്രകാരം മാറാട് സ്‌പെഷല്‍ മജിസ്‌ട്രേറ്റ് കോടതിയും മാറാട് സ്‌പെഷല്‍ സെഷന്‍സ് അഡിഷണല്‍ കോടതിയും തുടങ്ങിയത്. മൊത്തം 146 പ്രതികളാണ് 2003 ലെ മാറാട് കേസിലുള്ളത്.

വര്‍ഷങ്ങള്‍ നീണ്ട വിചാരണകളിലൂടെ ഇതില്‍ 86 പേര്‍ക്ക് ശിക്ഷ വിധിച്ചു. ഇത്രയും പ്രതികള്‍ ഉള്‍പ്പെട്ട ഒരു കൊലക്കേസ് കേരളത്തില്‍ വേറെ ഉണ്ടായിട്ടില്ല. മാറാട് പ്രത്യേക കോടതിയുടെ കെട്ടിടം നീതിന്യായ വകുപ്പ് ഇനി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വിജിലന്‍സ് കോടതിക്കും എന്‍ഫോഴ്‌സ്‌മെന്റ് കോടതിക്കും വിട്ടുകിട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: courtMarad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

Kerala

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

India

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

പുതിയ വാര്‍ത്തകള്‍

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies