Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരസ്യബോര്‍ഡുകള്‍ കാഴ്ച മറച്ചു; തൊടുപുഴ നഗരസഭ ഓഫീസിന് സമീപത്തെ കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിലും, മാതൃരാജ്യത്തിനായി ജീവത്യാഗം നടത്തിയവരുടെ സ്മാരകം ഈ രീതിയില്‍ അവഗണന നേരിടുന്നത് അനാദരവെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് പരിഷത്ത്

Janmabhumi Online by Janmabhumi Online
Aug 15, 2021, 01:17 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: നഗരമധ്യത്തില്‍ തൊടുപുഴ നഗരസഭ ഓഫീസിന് മുന്‍വശത്തുള്ള കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്.

അതേസമയം ഇക്കാര്യം ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് കാട്ടി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്മാരകത്തിന് സമീപത്ത് തന്നെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്മാരകം തകര്‍ത്തവരെ കണ്ടെത്താന്‍ പോലീസ് സമീപത്തെ സിസിടിവി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്മൃതിമണ്ഡപത്തിന് സംരക്ഷണമൊരുക്കി സ്ഥാപിച്ചിരിക്കുന്ന ഉയരം കുറഞ്ഞ വേലിയും വശങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന ടൈലുമാണ് തകര്‍ന്നത്. വേലി റോഡിലേക്ക് തകര്‍ന്ന് വീണ് കിടക്കുകയാണ്. ടൈല്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്, മുകളില്‍ ഒട്ടിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ക്കും ഇളക്കം തട്ടി പൊട്ടിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സ്മൃതിമണ്ഡപം തകരാന്‍ കാരണമായ സംഭവമെന്നാണ് പ്രാഥമിക നിഗമനം. യുദ്ധസ്മാരകത്തില്‍ വാണിജ്യ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ കാഴ്ച മറയുകയും ഇത് പലപ്പോഴും ഇവിടെ വാഹനങ്ങള്‍ വന്നിടിച്ച് വലിയ കേടുപാടുകള്‍ സംഭവിക്കാനും ഇടയാക്കിയിട്ടുണ്ട്. നെഹ്രു യുവകേന്ദ്രയ്‌ക്കാണ് സ്മാരകത്തിന്റെ സംരക്ഷണ ചുമതല.

കാര്‍ഗില്‍ വിജയ് ദിവസ് ജൂലൈ 26 ആണെന്നിരിക്കെ സ്മാരകത്തില്‍ ഇത് തെറ്റായി ജൂണ്‍ 25 എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ ജന്മഭൂമിയടക്കം പലതവണ ചൂണ്ടിക്കാട്ടിയിട്ടും രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവര്‍ക്കായി നിര്‍മിച്ച സ്മാരകത്തോട് നഗരസഭ അധികൃതര്‍ ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. രാജ്യം പ്രധാന ആഘോഷങ്ങള്‍ നടത്തുമ്പോഴെല്ലാം ഈ സ്മാരകവും പരിസരവും വൃത്തിയാക്കി പൂര്‍വ സൈനികര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.  

ജീവത്യാഗം നല്‍കിയവരോടുള്ള അനാദരവ്

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിലും, മാതൃരാജ്യത്തിനായി ജീവത്യാഗം നടത്തിയവരുടെ സ്മാരകം ഈ രീതിയില്‍ അവഗണന നേരിടുന്നത് അനാദരവെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് പരിഷത്ത് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഇല്ലാത്തതുപോലെ തൊടുപുഴയിലെ സ്മാരകത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് തികച്ചും അപലപനീയമാണ്.

സ്മാരകം ഉചിതമായി പുനര്‍നിര്‍മ്മിച്ച് അതിന്റെ പവിത്രതയും മനോഹാരിതയും നിലനിര്‍ത്തണമെന്ന് പൂര്‍വ്വസൈനിക് പരിഷത്ത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി. സി. ശേഖര്‍, ജില്ലാ സെക്രട്ടറി എ.ജി. കൃഷ്ണകുമാര്‍, സംസ്ഥാന സമിതിയംഗം സോമശേഖരന്‍ ചെമ്പമംഗലത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: കേരള സര്‍ക്കാര്‍Thodupuzhaയുദ്ധംകാര്‍ഗില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴ ബിജു ജോസഫ് കൊലപാതകം : പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും

Kerala

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി; ഗോഡൗണിലെ മാന്‍ഹോളിൽ അഴുകിയനിലയിൽ, മൂന്നു പേർ കസ്റ്റഡിയിൽ

Kottayam

എല്‍ഡിഎഫിനെതിരായ അവിശ്വാസം പാസായി, തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി

കാട്ടാന ആക്രണത്തില്‍ കൊല്ലപ്പെട്ട വിമലന്‍, സോഫിയ ഇസ്മയില്‍
Kerala

സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം; ഇടുക്കിയില്‍ ഈ വര്‍ഷം ആനക്കലിയില്‍ പൊലിഞ്ഞത് 7 മരണം

Ernakulam

പകുതി വിലക്ക് ടൂവീലര്‍; 700 കോടിയോളം തട്ടിയ തൊടുപുഴ സ്വദേശി റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies