Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പട്ടയഭൂമിയിലെ മരം മുറി; തേക്ക് തടികള്‍ പോയത് വനം ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക്, തടി മുറിച്ച് കടത്തിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് നല്‍കിയ പാസ് പ്രകാരം

മുറിച്ച തടി കട്ടപ്പനയിലേക്ക് കൊണ്ടുപോകാനാണ് പാസ് നല്‍കിയതെങ്കിലും എത്തിയത് കുടയത്തൂരിലേക്കായിരുന്നു. മുമ്പ് മുക്കുടത്ത് ജോലി ചെയ്തിരുന്ന ഇപ്പോള്‍ ഹൈറേഞ്ചിലെ ഒരു വന്യജീവി സങ്കേതത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട് പണിയുടെ ഭാഗമായിട്ടാണ് മരം എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Janmabhumi Online by Janmabhumi Online
Jul 20, 2021, 02:49 pm IST
in Kerala
പട്ടയ ഭൂമിയിലെ തേക്ക് മരം മുറിക്കാന്‍ വനംവകുപ്പ് നല്‍കിയ പാസ്

പട്ടയ ഭൂമിയിലെ തേക്ക് മരം മുറിക്കാന്‍ വനംവകുപ്പ് നല്‍കിയ പാസ്

FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: വിവാദ മരം മുറി ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയില്‍ നിന്ന് മുറിച്ചെടുത്ത തേക്ക് തടികള്‍ കടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് വിവരം. അടിമാലി റേഞ്ചിലെ മുക്കുടം സെക്ഷന് കീഴില്‍ വരുന്ന 1993ലെ നിയമ പ്രകാരം പട്ടയം നല്‍കിയ സ്ഥലത്ത് നിന്നാണ് മരം മുറിച്ചത്. സത പതിപ്പിച്ച 71 തേക്ക് തടികളാണ് രണ്ട് വാഹനത്തിലായി കയറ്റിക്കൊണ്ട് പോയത്.

ഇവിടെയുള്ള എല്ലാ മരങ്ങളുടെയും പൂര്‍ണ്ണ അവകാശം വനംവകുപ്പില്‍ നിക്ഷിപ്തമാണ്. ഇതാണ് ഉത്തരവിറങ്ങിയതിന്റെ മറവില്‍ മേലുദ്യോഗസ്ഥരുടെ അടക്കം ഒത്താശയോടെ മുറിച്ച് കടത്തിയത്. മങ്കുവ തെങ്ങുംപിള്ളില്‍ ജോസ് അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് നല്‍കിയ പാസ് പ്രകാരം തടി മുറിച്ച് കടത്തിയത്.

മുക്കുടം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായിരുന്നു അടിമാലി റേഞ്ച് ഓഫീസര്‍ മരം മുറിക്ക് അനുമതി നല്‍കി പാസ് അനുവദിച്ചത്. ഇത്തരത്തില്‍ മുറിച്ച തടി കട്ടപ്പനയിലേക്ക് കൊണ്ടുപോകാനാണ് പാസ് നല്‍കിയതെങ്കിലും എത്തിയത് കുടയത്തൂരിലേക്കായിരുന്നു. മുമ്പ് മുക്കുടത്ത് ജോലി ചെയ്തിരുന്ന ഇപ്പോള്‍ ഹൈറേഞ്ചിലെ ഒരു വന്യജീവി സങ്കേതത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട് പണിയുടെ ഭാഗമായിട്ടാണ് മരം എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സമാനമായി തന്നെ മുക്കുടം റേഞ്ചില്‍ വീണ് കിടന്ന ഈട്ടിമരവും ഈ ഉദ്യോഗസ്ഥന്‍ കടത്തിക്കൊണ്ട് വന്നെന്നാണ് വിവരം.

അതേ സമയം ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും വിവരം അന്വേഷിക്കാന്‍ വനംവകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് പരാതി. നേരത്തെ അടിമാലി റേഞ്ച് ഓഫീസരെ മരം മുറി വിവാദത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയിരുന്നു. റേഞ്ചര്‍ തേക്കടിയിലെ റിസോര്‍ട്ടിലേക്കടക്കം തടി കടത്തിയെന്നാണ് പരാതി. പിന്നീട് ഇദ്ദേഹം തന്നെ ഇതില്‍ കുറച്ച് ഭാഗം കണ്ടെത്തിയിരുന്നു. സമാനമായി ഇദ്ദേഹം കൂടി ഇടപെട്ട കേസായിട്ടും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിവാദത്തിലായിട്ടും വനംവകുപ്പ് മെല്ലെപോക്ക് നയം തുടരുകയാണ്.

Tags: forhouselandtree
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

Kerala

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

Kerala

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Thiruvananthapuram

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies