Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരം കൊള്ളയില്‍ ഒന്നാം പ്രതി സിപിഐ: വാതുറക്കാതെ കാനം, കാണാമറയത്ത് ബിനോയി വിശ്വം

വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

Janmabhumi Online by Janmabhumi Online
Jun 14, 2021, 08:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:   രാഷ്‌ട്രീയ വിവാദമുണ്ടാകുന്ന വിഷയങ്ങളിലെല്ലാം ആദ്യമേ അഭിപ്രായം പറയുന്ന നേതാവാണ് കാനം രാജേന്ദ്രന്‍. അതിന്റെ പേരില്‍ കയ്യടിയും വാങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആണെന്ന് പറയിപ്പിക്കാനും ചിലപ്പോഴൊക്കെ കാനത്തിന്റെ നിലപാട് കാരണമായി. പിണറായി സര്‍ക്കാറിന്റെ തുടക്കത്തില്‍ സര്‍്കാറിന്റെ തെറ്റു ചൂണ്ടിക്കാണിക്കുന്ന തിരുത്തല്‍ ശക്തിയായും കാനം ഉയര്‍ന്നു. പക്ഷേ പിന്നീട് അദൃശ്യമായ ഏതോ കാരണത്താല്‍ സിപിഎം വല്ല്യേട്ടനു മുന്നില്‍ പത്തി മടക്കി വിധേയ വനേയനായി. എങ്കിലും വിവാദങ്ങള്‍ ഉയരുമ്പോള്‍ സിപിഎമ്മിനെ സുഖിപ്പിച്ചാണെങ്കിലും അഭിപ്രായം ആദ്യമേ പറയുമായിരുന്നു കാനം.

എ്ന്നാല്‍ വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

സിപിഐയിലെ പ്രഖ്യാപിത മരം സ്‌നേഹിയും പരിസ്ഥിതിയുടെ കാവലാളും മുന്‍ വനം മന്ത്രിയുമായിരുന്ന ബിനോയ് വിശ്വത്തെ കാണാനുമില്ല. പരിസ്ഥിതി മൗലികവാദം എന്ന പിണറായിയുടെ പ്രയോഗം തെറ്റാണെന്ന് പരസ്യമായി പറഞ്ഞയാളാണ് ബിനോയി. പരിസ്ഥിതി വിഞ്ജാന പരിഷ്‌ക്കരണത്തിനെതിരെയും പരസ്യമായി രംഗത്തുവന്നു.  സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവും ആയ  ബിനോയ് വിശ്വം കേരളത്തിലുണ്ടെങ്കിലും  മരം കൊള്ള അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.

മരം വെട്ടു കൊള്ളയില്‍ പിടിക്കപ്പെട്ടതോടെ തന്ത്രം മെനയാന്‍ കാനവും ബിനോയി വിശ്വവും  പാര്‍ട്ടി ആസ്ഥാനത്തേക്കു മുന്‍ മന്ത്രിമാരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. നിലവിലെ റവന്യൂ മന്ത്രിയും പങ്കെടുത്തു.  

വിവിധ പ്രദേശങ്ങളില്‍ നടന്ന 10 സര്‍വകക്ഷി യോഗങ്ങളില്‍ ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയില്‍ മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരിച്ചു ആകെ 10 തരം പട്ടയങ്ങള്‍ ഉള്ളതില്‍ 1964 ലെ ഭൂ പതിവ് ചട്ട പ്രകാരമുള്ള പട്ടയങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥലത്തെ മാത്രം മരം മുറിക്കാനാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍  പെട്ടപ്പോള്‍ തന്നെ റദ്ദാക്കുകയും ചെയ്തു.  എന്നാല്‍, ഇതിന്റെ പേരില്‍ മറ്റു പട്ടയ ഭൂമിയിലും കയറി മരം വെട്ടിയെന്നും അങ്ങനെ വെട്ടിയ തടിക്ക് വനം വകുപ്പ് പാസ് നിഷേധിച്ചെന്നുമായിരുന്നു മുന്‍ വനംമന്ത്രി കെ.രാജു പറഞ്ഞത്.

ഉത്തരവ് പുതുക്കി ഇറക്കാന്‍ റവന്യു മന്ത്രി കെ. രാജനു പാര്‍ട്ടി അനുമതി നല്‍കിയിരിക്കുകയാണ്.

Tags: cpiകാനം രാജേന്ദ്രന്‍ബിനോയ് വിശ്വം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

Kerala

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

Kerala

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

റാപ്പർ വേടനെ മാതൃകയാക്കണം; യൂത്ത് കോൺഗ്രസ് പ്രമേയം

കോൺഗ്രസിന്റെ എതിർപ്പുകൾ തള്ളി ; മുസ്ലീങ്ങൾ അനധികൃതമായി കൈവശം വച്ച 1555 ബിഗാ ഭൂമി തിരികെ പിടിച്ച് അസം സർക്കാർ

‘ കോൺഗ്രസ് സർക്കാർ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം നിർത്തലാക്കും ‘ ; ഇമ്രാൻ മസൂദ്

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies