Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇമ്രാന്‍ സര്‍ക്കാര്‍ ഇസ്ലാമിക ഭീകരസംഘടനയ്‌ക്ക് മുന്നില്‍ തലകുനിക്കുന്നു; ടിഎല്‍പി നേതാവ് സാദ് ഹുസൈന്‍ റിസ് വിയെ ജയില്‍മോചിതനാക്കി

കഴിഞ്ഞയാഴ്ച ടിഎല്‍പിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയപ്പോഴാണ് റിസ് വിയെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതോടെ ടിഎല്‍പിയുടെ നേതൃത്വത്തിലുള്ള സമരം കലാപമായി മാറി. പാകിസ്ഥാനിലുടനീളം ടിഎല്‍പി പ്രവര്‍ത്തകര്‍ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി.

Janmabhumi Online by Janmabhumi Online
Apr 21, 2021, 06:37 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: തെഹ്‌റീക്- ഇ-ലബൈക് പാകിസ്ഥാന്റെ (ടിഎല്‍പി) കലാപത്തിനും ഭീഷണിക്കും മുന്നില്‍ ഇമ്രാന്‍ സര്‍ക്കാര്‍ തല കുനിക്കുന്നു. കഴിഞ്ഞയാഴ്ച ലാഹോര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ടിഎല്‍പി നേതാവ് സാദ് ഹുസൈന്‍ റിസ് വിയെ പഞ്ചാബിലെ കോട്ട് ലഖ്പഠ് ജയിലില്‍ നിന്നും വിട്ടയച്ചു.

കഴിഞ്ഞയാഴ്ച ടിഎല്‍പിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയപ്പോഴാണ് റിസ് വിയെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതോടെ ടിഎല്‍പിയുടെ നേതൃത്വത്തിലുള്ള സമരം കലാപമായി മാറി. പാകിസ്ഥാനിലുടനീളം ടിഎല്‍പി പ്രവര്‍ത്തകര്‍ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. ഏതാനും പൊലീസുകാര്‍ കൊല്ലപ്പെട്ടു. കലാപകാരികള്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് ലഭ്യമല്ല.  

ഇമ്രാന്‍ സര്‍ക്കാര്‍ തന്നെ ടിഎല്‍പിയെ തീവ്രവാദവിരുദ്ധ നിയമപ്രകാരം ഏപ്രില്‍ 14ന് നിരോധിച്ചിരുന്നു. ഇതോടെ കലാപം കൂടുതല്‍ രൂക്ഷമായി. ക്രമസമാധാനം പാലിക്കാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് റിസ് വിയെ ജയില്‍മോചിതനാക്കാന്‍ ഇമ്രാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാകിസ്ഥാന്‍ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് ടിഎല്‍പിയെ നിരോധിച്ചതെന്നും ഈ സംഘടന തെരുവില്‍ കലാപം നടത്തുകയും ജനങ്ങളെയും ക്രമസമാധാനപാലകരെയും ആക്രമിക്കുകയും ചെയ്യുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പക്ഷെ ഫ്രാന്‍സിലെ സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കുന്നതില്‍ ടിഎല്‍പിയുമായി സമവായമുണ്ടാക്കാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാര്‍ലമെന്‍റില്‍  വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹ്മദ് പറഞ്ഞു. ഇതേ തുടര്‍ന്ന് ടിഎല്‍പി അവരുടെ പ്രതിഷേധം പിന്‍വലിക്കാന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. എങ്കിലും കലാപം ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Tags: imran khanഇസ്ലാമിക തീവ്രവാദംജയില്‍imrankhanfranceടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍സാദ് ഹുസൈന്‍ റിസ്‌വി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിതാവിനെ കാണാൻ വന്നാൽ മതി, കലാപത്തിനിറങ്ങിയാൽ അടിച്ച് നിരത്തും ; ഇമ്രാൻ ഖാന്റെ മക്കൾക്കും പാകിസ്ഥാനിൽ രക്ഷയില്ല

India

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

World

ജയിലിൽ ഗൂഢാലോചന നടക്കുന്നു , അസിം മുനീർ, ഇമ്രാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നു ; ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരി അലീമ ഖാൻ 

World

ഫ്രാൻസിൽ പൊതുഇടങ്ങളിൽ പുകവലിക്ക് നിരോധനം

Kerala

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

പുതിയ വാര്‍ത്തകള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies