Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സി-ആപ്ടില്‍ നിന്നും ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയത് എന്തിന്?; ജലീലിന് കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി

ഒരു വാഹനത്തിലുണ്ടായിരുന്നത് മതഗ്രന്ഥം പോലുള്ളവ ആയിരുന്നു. നിരവധി തവണ കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി-ആപ്ട് ആസ്ഥാനത്ത് എത്തിയിരുന്നു.

അനീഷ് അയിലം by അനീഷ് അയിലം
Aug 4, 2020, 11:37 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ കൂടുതല്‍ കുരുക്കി സി-ആപ്ടിലെ ജീവനക്കാരുടെ മൊഴി. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകള്‍ എടപ്പാളില്‍ എത്തിച്ചത് മന്ത്രി ജലീലിന്റെ നിര്‍ദേശപ്രകാരമാണെന്ന് ജീവനക്കാര്‍. സി-ആപ്ടില്‍ നിന്നും ഒരുവാഹനം ബെംഗളൂരുവിലേക്ക് പോയെന്ന് കസ്റ്റംസിന് തെളിവ് ലഭിച്ചു. ബണ്ടിലുകളുടെ എണ്ണം സംബന്ധിച്ചുള്ള മൊഴികളിലെ വൈരുധ്യം കൂടുതല്‍ ദുരൂഹം.  

സി-ആപ്ടിലെ പാക്കിങ് സെക്ഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്.  രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടുവരെ നീണ്ടു. സി-ആപ്ടിന്റെ ലോഗ് ബുക്കില്‍ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി തെളിവുണ്ട്. ഇത് എന്തിന് പോയി എന്നതായിരുന്നു പ്രധാന ചോദ്യം. ഇതില്‍ കൃത്യമായ മറുപടി ജീവനക്കാരില്‍ നിന്നും ലഭിച്ചില്ല. രണ്ട് വാഹനങ്ങളിലായാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ബണ്ടിലുകള്‍ എത്തിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു വാഹനത്തിലുണ്ടായിരുന്നത് മതഗ്രന്ഥം പോലുള്ളവ ആയിരുന്നു.  നിരവധി തവണ കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി-ആപ്ട് ആസ്ഥാനത്ത് എത്തിയിരുന്നു. ബണ്ടിലുകള്‍ എടപ്പാളില്‍ ആര്‍ക്കൊക്കെ വിതരണം ചെയ്തു എന്നതു സംബന്ധിച്ച് അറിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകളുടെ എണ്ണത്തെ കുറിച്ചുള്ള മൊഴികളില്‍ വൈരുധ്യമുണ്ടായി. 28 ബണ്ടിലാണ് എത്തിയതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ 32 എന്നാണ് അടുത്ത ജീവനക്കാരന്‍ പറഞ്ഞത്. നാലു ബണ്ടിലുകളുടെ വ്യത്യാസവും സംശയാസ്പദമാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ചില ബണ്ടിലുകളില്‍ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും ഉണ്ടായിരുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചിരുന്നു. നയതന്ത്ര ബാഗേജ് വഴി രാജ്യവിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും എത്തിയിരുന്നതായി അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും  എന്‍ഐഎയ്‌ക്കും കസ്റ്റംസിനും മൊഴിനല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കസ്റ്റംസ് സി-ആപ്ടില്‍ പരിശോധന നടത്തി വാഹനങ്ങളുടെ ലോഗ്ബുക്ക് കസ്റ്റഡിയിലെടുത്തിരുന്നു. അച്ചടിസാമഗ്രികള്‍ കൊണ്ടുപോകുന്നതിന്റെ മറവിലാണ് കോണ്‍സുലേറ്റിന്റെ പാഴ്സല്‍ കൊണ്ടുപോയതെന്നും കണ്ടെത്തി. ഈ ലോഗ്ബുക്കിലാണ് ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി രേഖപ്പെടുത്തിയിരിക്കുന്നത്.  

Tags: goldvehicleസ്വര്‍ണകടത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിച്ചുയർന്ന് സ്വര്‍ണവില: സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

Kerala

വാഹന പരിശോധനയ്‌ക്കിടെ എസ്.ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി

Kottayam

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണ്ണം തട്ടിയയാള്‍ അറസ്റ്റില്‍

Kerala

വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍, പ്രതി 35 വര്‍ഷമായി കടയിലെ ജീവനക്കാരന്‍

Kerala

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി കസേമിയും മറ്റ് രണ്ട് കമാൻഡർമാരും കൊല്ലപ്പെട്ടു

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ഇന്നും അതി ശക്തമായ മഴ, ചക്രവാതച്ചുഴി: ട്രെയിനുകള്‍ വൈകും, മലയോര മേഖലകളിൽ അതീവ ജാഗ്രത

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies