Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലചായ്‌ക്കാനിടമില്ലാതെ ഏഴംഗ കുടുംബം: റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ദുരിതജീവിതം

2 പതിറ്റാണ്ടു മുന്‍പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവര്‍. പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. ആക്രി പെറുക്കിയും ഹാര്‍മോണിയത്തില്‍ ഗാനമാലപിച്ചും വീടുകളില്‍ കയറിയിറങ്ങി ഇക്കാലമത്രയും ജീവിതം തള്ളി നീക്കി.

Janmabhumi Online by Janmabhumi Online
Jun 30, 2020, 07:51 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: വടക്കാഞ്ചേരിയില്‍ 7 അംഗ കുടുംബം തല ചായ്‌ക്കുന്നത് റെയില്‍വേ മേല്‍പ്പാലത്തിനടിയിലെ പാതയോരത്ത്. വയോധികരുള്‍പ്പെടെയുള്ള കുടുംബം യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവിടെ കഴിയുന്നത്. 60 കാരനായ നാഗേഷാണ് ഗൃഹനാഥന്‍. 2 പതിറ്റാണ്ടു മുന്‍പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവര്‍. പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. ആക്രി പെറുക്കിയും ഹാര്‍മോണിയത്തില്‍ ഗാനമാലപിച്ചും വീടുകളില്‍ കയറിയിറങ്ങി ഇക്കാലമത്രയും ജീവിതം തള്ളി നീക്കി. റെയില്‍വേ പുറമ്പോക്കുകളിലും പൊതുമരാമത്ത് വകുപ്പിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെ താമസിച്ചു പോന്നു.

 നാഗേഷിന്റെ മകളുടെ വിവാഹവും മകള്‍ രണ്ട്് കുട്ടികള്‍ക്ക് ജന്മം നല്‍കിയതുമൊക്കെ വടക്കാഞ്ചേരി മേഖലയില്‍ വച്ചു തന്നെയായിരുന്നു. കൊറോണയുടെ ഭാഗമായി ലോക്ഡൗണ്‍ ആരംഭിച്ചതോടെ ആക്രി പെറുക്കലും വീടുകളില്‍ ഹാര്‍മോണിയ ഗാനങ്ങളുമായി കയറിയിറങ്ങലുമൊക്കെ നിലച്ചു. ഇതോടെ കുടുംബം പട്ടിണിയിലായി. തുടര്‍ന്ന് അധികൃതരെത്തി വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളില്‍ ആരംഭിച്ച അഗതി ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് മാസം അവിടെ കഴിയുകയും ചെയ്തു. അക്കാലയളവില്‍ മരുന്നും  ഭക്ഷണവും കൃത്യമായി ലഭിച്ചിരുന്നെന്നും എന്നാല്‍ ക്യാമ്പ് പിരിച്ചുവിട്ടതോടെ വീണ്ടും ദുരിതത്തിലായതായും കുടുംബം പറയുന്നു.  

 ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിന്  അറിയാവുന്നത് ആക്രി പെറുക്കലും പാട്ടു പാടലുമാണ് പക്ഷെ പുറത്തിറങ്ങാന്‍ പാടില്ലല്ലോ നിഷ്‌കളങ്കതയോടെയുള്ള ഇവരുടെ മറുപടി. സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണ വരവും  നിലച്ചതോടെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിച്ചു. ഇപ്പോള്‍ ഭൂരിഭാഗം ദിനങ്ങളിലും പട്ടിണിയാണ്. പാതയോരത്തിലൂടെ കടന്ന് പോകുന്ന യാത്രികരും സമീപവാസികളും എന്തെങ്കിലും നല്‍കിയാല്‍ വയോധികരടക്കമുള്ളവര്‍ പങ്കിട്ട് കഴിക്കും. കിട്ടിയില്ലെങ്കില്‍ പട്ടിണി കിടക്കും. അരിയോ മറ്റോ ലഭിച്ചാല്‍ കല്ലടുപ്പു കൂട്ടി കഞ്ഞി വച്ച് കഴിക്കുന്നതും ഇവിടെ വച്ചു തന്നെയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളവരാണ് ഇവരില്‍ ഏറെയും. മഴ കനത്തതോടെ പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് ഇവര്‍ താമസിക്കുന്ന മേല്‍പ്പാലത്തിന്റെ കീഴ്ഭാഗം.

Tags: റെയില്‍വേcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് ആവേശം കാട്ടി : പിന്നാലെ വീണ്ടും അകത്തായി ആബിദ് ഖാൻ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അതിതീവ്ര മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വർഗ്ഗീയ പർവതങ്ങളുടെ നാട് , ഗ്രീക്ക് റോമൻ കഥകളിലെ നിത്യസാന്നിധ്യം : കിർഗിസ്ഥാനിലേത് ഒരു വേറിട്ട സഞ്ചാരം

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍: മന്ത്രി വീണാ ജോര്‍ജ്

മലക്കം മറിഞ്ഞ് മന്ത്രി; വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; ചിലർ തെറ്റിദ്ധരിച്ചു’; മന്ത്രി എ കെ ശശീന്ദ്രൻ

‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’; ഇൻസ്റ്റാ റീൽസ് പോസ്റ്റ് ചെയ്തശേഷം മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി

സ്വര്‍ണവിലയില്‍ വീണ്ടും ആശ്വാസം; ഇന്ന് കുറഞ്ഞത് 200രൂപ

കടൽമാർഗം ഗാസയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമം; ഗ്രെറ്റ തുൻബെർഗിനെ ഇസ്രയേൽ അറസ്റ്റ് ചെയ്തു

തീപിടിച്ച കപ്പലിന്റെ ദൃശ്യം

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies