Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഷ്ടമുടിയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി

പാടവും മലിനജലവും ഉള്ള ഭാഗത്താണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒച്ചുകളെ ഓടിക്കാന്‍ മരുന്നു തളിക്കുന്നതടക്കമുള്ള നടപടി ആരംഭിക്കണമെന്ന് പ്രദേശവാസികള്‍.

Janmabhumi Online by Janmabhumi Online
Jun 30, 2020, 07:19 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കുണ്ടറ: മഴ പെയ്തതോടെ അഷ്ടമുടി, തൃക്കരുവയുടെ പല ഭാഗങ്ങളിലും ആഫ്രിക്കന്‍ഒച്ച് ശല്യം രൂക്ഷമായി. അഷ്ടമുടിമുക്ക്, പ്രാക്കുളം, കാഞ്ഞാവെളി, പെരുമണ്‍, ഇഞ്ചവിള ഭാഗങ്ങളിലൊക്കെ ഇത് കൂടുതല്‍ രൂക്ഷമാണ്. ഈ ഭാഗത്തെ മതിലുകളിലെല്ലാം കൂട്ടമായി ആഫ്രിക്കന്‍ ഒച്ച് പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ആഫ്രിക്കന്‍ ഒച്ചുകളാണിതെന്നും അപകടകാരികളല്ലെന്നും അധികൃതര്‍ പറയുന്നു.

പാടവും മലിനജലവും ഉള്ള ഭാഗത്താണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒച്ചുകളെ ഓടിക്കാന്‍ മരുന്നു തളിക്കുന്നതടക്കമുള്ള നടപടി ആരംഭിക്കണമെന്ന് പ്രദേശവാസികള്‍. വീടിന്റെ തിണ്ണയിലും മുറ്റത്തും രൂക്ഷമായ ഒച്ച് ശല്യമുണ്ട്. രാവിലെ ഒച്ചുകള്‍ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കും. താമസക്കാര്‍ ഉപ്പും മറ്റും ഇട്ട് ഇവയെ ദിവസവും നശിപ്പിക്കുകയാണ് പതിവ്. ഇവ കൂട്ടമായി ചത്തു കഴിഞ്ഞാല്‍ ദുര്‍ഗന്ധവും ഉണ്ടാകും.

തൈകള്‍, തളിരുകള്‍, കാബേജ് വര്‍ഗം, വെള്ളരി വര്‍ഗം, കൊക്കോ, പപ്പായ, ഇലയും പഴവും, വാഴ, റബ്ബര്‍ തുടങ്ങി വിവിധ സസ്യങ്ങള്‍, പായലുകള്‍, അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍, പേപ്പര്‍, തടി തുടങ്ങിയവയും ആഹാരമാക്കിയാണ് ഒച്ചുകള്‍ ജീവിക്കുന്നത്. ഇവ ക്രമാതീതമായി വര്‍ധിച്ചാല്‍ കൃഷിനാശത്തിന് കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പോലും പരമാവധി സ്ഥലങ്ങളില്‍ കൃഷിചെയ്തിരിക്കുന്ന സമയത്താണ് പ്രദേശങ്ങളില്‍ ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. പച്ചക്കറി കൃഷി ഇവ വ്യാപകമായി നശിപ്പിക്കുകയാണ്. ജാതി, തെങ്ങ്, വാഴ കൃഷികളും വൃക്ഷങ്ങളും നിറയെ ഒച്ചുകള്‍ കയ്യേറിയിരിക്കയാണ്. നാല് സെന്റിമീറ്റോളം വലുപ്പമുള്ളതും തവിട്ടുനിറത്തോടു കൂടിയതുമാണ് ഇവ. ആരോഗ്യവകുപ്പിലും കൃഷിഭവനിലും വിവരം അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

വെയില്‍ മാറി മഴ തുടങ്ങുന്ന സമയത്താണ് ഇവ കൂടുതലായി കണ്ടുവരുന്നത്. നാലുമാസത്തോളമായി ഈ പ്രദേശങ്ങളില്‍ ഇവയുടെ ശല്യം തുടങ്ങിയിട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്രയുംകാലം കൃഷിയിടത്തിലും വീട്ടുമുറ്റത്തും മാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ വീടുകള്‍ക്കുള്ളിലും ഇവയുടെ ശല്യം തുടങ്ങി. ഉപ്പു വിതറിയാല്‍ ഒച്ചുകള്‍ ചത്തുപോകുമെങ്കിലും പിന്നീടും ഇവ കൂട്ടമായി എത്തുകയാണ്. സമീപമുളള ആളൊഴിഞ്ഞ പുരയിടങ്ങളിലെ തടികളും മറ്റ് മാലിന്യങ്ങളുമാണ് ഒച്ചിന്റെ ഉറവിടമെന്നാണ് വിവരം. കഴിഞ്ഞകൊല്ലവും ഇവയുടെ ശല്യം ഉണ്ടായിരുന്നു.

Tags: lakeAshtamudi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

Kerala

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

Kerala

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികനെ കാണാതായി

Kerala

മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു, അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ഒഴുകുന്നു

Kerala

ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies