Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായി വിജയന് ആദരം അര്‍പ്പിച്ചുള്ള ബോര്‍ഡെന്ന പരാമര്‍ശത്തില്‍ തെറ്റുണ്ട്: സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ഖേദ പ്രകടനവുമായി ദേശാഭിമാനി

ഞായറാഴ്ച ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പിണറായിക്ക് ആദരവ് അര്‍പ്പിച്ച് മെല്‍ബണില്‍ സ്ഥാപിച്ചതായാണ് ദേശാഭിമാനി റിപ്പോര്‍ട്ട് നല്‍കിയത്.

Janmabhumi Online by Janmabhumi Online
Apr 20, 2020, 12:59 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : കേരള മുഖ്യമന്ത്രിക്ക് ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആദരമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചെന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നതോടെ ഖേദ പ്രകടനവുമായി ദേശാഭിമാനി. മെല്‍ബണ്‍ നഗരത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദര്‍മര്‍പ്പിച്ചെന്ന പേരില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ ട്രോളായി വൈറലായതോടെയാണ് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഞായറാഴ്ച ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പിണറായിക്ക് ആദരവ് അര്‍പ്പിച്ച് മെല്‍ബണില്‍ സ്ഥാപിച്ചതായാണ് ദേശാഭിമാനി റിപ്പോര്‍ട്ട് നല്‍കിയത്. ഈ ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ അടികുറിപ്പില്‍ പിശകുണ്ടെന്നാണ് തിരുത്ത് പത്രം ഇന്ന് നല്‍കിയത്.  

മെല്‍ബണ്‍ നഗരത്തില്‍ പിണറായി വിജയന് ആദരമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് എന്ന അടികുറിപ്പിലെ പരാമര്‍ശം ശരിയല്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. ഞായറാഴ്ച ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പിആര്‍ വര്‍ക്ക് വെറും തള്ളാണെന്ന അടികുറിപ്പോടെ ചിത്രത്തിന് പിന്നിലെ വാസ്തവം സോഷ്യല്‍ മീഡിയ പുറത്ത് വിട്ടിരുന്നു. 

ഓസ്ട്രേലിയയിലെ ടെലിഫോണ്‍ ദാതാക്കളായ ട്രെല്‍സ് എന്ന കമ്പനി അവരുടെ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ്. ട്രെല്‍സ് കമ്പനിക്ക് ആര് സന്ദേശം അയച്ചാലും നന്ദി അറിയിച്ച് ഇത്തരത്തില്‍ കമ്പനി ഡിസ്പ്ലേ ചെയ്യാറുണ്ട്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കേരളത്തില്‍ നിന്ന് പലരും ഇത്തരം സന്ദേശം അയക്കുകയും, കമ്പനി അവര്‍ക്ക് നന്ദി അറിയിച്ചുള്ള ഡിസ്പ്ലേ പ്രദര്‍ശിപ്പിച്ചത് പുറത്ത് വിടുകയും ചെയ്തു. ഇതോടെയാണ് പിശക് വന്നതില്‍ ഖേദിക്കുന്നുവെന്ന് ദേശാഭിമാനി പത്രത്തില്‍ തിരുത്ത് നല്‍കിയത്.

Tags: ഓസ്ട്രേലിയpinarayicoviddeshabhimani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Thiruvananthapuram

കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേശീയഗാന വിവാദം; അധ്യാപികയെ ശാസിച്ചത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ നേതൃത്വത്തില്‍

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies