Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രത്‌നകുമാറിന്റെ മാസ വരുമാനം മുക്കാല്‍ ലക്ഷത്തിന് മുകളില്‍

ആദ്യമൊക്കെ ഒരു വീട്ടില്‍ രാവിലെയും വൈകുന്നേരവും പാല്‍ കറന്ന് നല്‍കിയാല്‍ മാസം 80 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 1000 രൂപവരെ കൂലിയുണ്ട്.

Janmabhumi Online by Janmabhumi Online
Mar 6, 2020, 02:58 pm IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

പശുവളര്‍ത്തല്‍ വരുമാനമാക്കിയ രത്‌നകുമാര്‍ ദിവസവും കറക്കുന്നത് പതിനഞ്ച് പശുക്കളെ. മാസവരുമാനം 75,000 രൂപയിലധികം. വിളപ്പില്‍ശാല നെടുങ്കുഴി സത്യവിലാസം വീട്ടില്‍ രത്‌നകുമാര്‍ പശുവളര്‍ത്തല്‍ ആരംഭിച്ചിട്ട് വര്‍ഷം 40 കഴിഞ്ഞു. 1980-ല്‍ എസ്എസ്എല്‍സി പാസായ ശേഷം തുടര്‍പഠനത്തിന് പോകാതെ കറവ തൊഴിലാക്കി. വീടിന് സമീപത്തെ അഞ്ചുവീടുകളിലെ പശുക്കളെ കറക്കുവാന്‍ പരിശീലിച്ചു. ആദ്യമൊക്കെ ഒരു വീട്ടില്‍ രാവിലെയും വൈകുന്നേരവും പാല്‍ കറന്ന് നല്‍കിയാല്‍ മാസം 80 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 1000 രൂപവരെ കൂലിയുണ്ട്.

കറവ തൊഴിലാക്കി നടന്നപ്പോള്‍ രത്‌നകുമാര്‍ സ്വന്തമായി പശുവിനെ വളര്‍ത്തന്‍ ആഗ്രഹിച്ചു. സ്വന്തമായി പശു ഉണ്ടായിരുന്നുവെങ്കില്‍ കറവ കൈവശം ഉള്ളതിനാല്‍ ആ രൂപ കൂടി മിച്ചം പിടിക്കാമായിരുന്നുവെന്ന് മനസ് പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ പശുക്കളെ വാങ്ങി വളര്‍ത്താന്‍ അന്ന് സാമ്പത്തികം അനുകൂലമല്ലായിരുന്നു. ഇതറിഞ്ഞ തന്റെ ഇടവക വികാരിയായിരുന്ന ഫാ. തോമസ് രണ്ട് കറവപ്പശുക്കളെ വാങ്ങി നല്‍കി. ഇതായിരുന്നു പശുവളര്‍ത്തലിലെ ആദ്യപ്രചോദനം.

ദാനം കിട്ടിയ ജേഴ്‌സി പശുക്കളെ നന്നായി വളര്‍ത്തി. അവയുടെ കന്നുകുട്ടികളെ അടുത്ത തലമുറയിലേക്ക് പ്രത്യേകം പരിഗണനകള്‍ നല്‍കി വളര്‍ത്തി. മൂരിക്കുട്ടികളെ (കാളകളെ) മാത്രം വിറ്റു. അങ്ങനെ പെറ്റുപെരുകിയ പശുക്കളില്‍ ഗുണമേന്മയുള്ളവയെ വളര്‍ത്തും. ഇന്ന് രണ്ട് തൊഴുത്തുകളിലായി കാണുന്ന 21 പശുക്കളും തോമസ് അച്ചന്‍ ദാനം നല്‍കിയ പശുക്കളുടെ സന്തതി പരമ്പരകളാണ്.

ഇപ്പോള്‍ 15 പശുക്കള്‍ കറവയുണ്ട്. സ്വന്തമായി കറക്കുന്നതിനാല്‍ ആ വകയില്‍ 15,000 രൂപ മാസം ലാഭിക്കുന്നു. പിന്നെ ദിവസം 2000 രൂപവരെ ശരാശരി ലാഭം കിട്ടുന്നു. ഒരുദിവസം 225 ലിറ്റര്‍ പാല്‍ വരെ ലഭിക്കും. ഇതില്‍ 25 ലിറ്റര്‍ പാല്‍ അയല്‍വീട്ടുകാര്‍ വങ്ങും. ബാക്കി 200 ലിറ്റര്‍ പാല്‍ വിളപ്പില്‍ശാല ക്ഷീര സഹകരണ സംഘത്തിന് നല്‍കുന്നു. ചാണകം ഉണക്കിയാണ് വില്‍പ്പന. ഒരുചാക്കിന് 80 രൂപ തന്ന് കര്‍ഷകര്‍ കൊണ്ടുപോകും. വീട്ടാവശ്യത്തിന് ചാണകത്തില്‍ നിന്ന് ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സ്ലറി പുല്‍ത്തോട്ടത്തിന് വളമായി വെള്ളത്തിലൂടെ നല്‍കും.

40 വര്‍ഷത്തെ കറവയും പശുവളര്‍ത്തലില്‍ നിന്നും നേടിയതാണ് ഇരുനിലയുള്ള വീട്. മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ എന്നിവയും ഉളള രത്‌നകുമാറിന് കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയില്‍നിന്നും 50,000 രൂപ സബ്‌സിഡി ലഭിച്ചിരുന്നു.  

Tags: incomeRathnakumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേതന പാക്കേജ് പരിഷ്‌കരിക്കണം അംഗീകരിച്ചില്ല; അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക

India

മഹാകുംഭമേള യു.പി സര്‍ക്കാരിന്റെ ഖജനാവ് നിറയ്‌ക്കും; ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിൽ നടക്കുക 22.5 ലക്ഷം കോടി സാമ്പത്തിക ഇടപാടുകൾ

Kerala

വിഴിഞ്ഞം തുറമുഖം : 2034 മുതല്‍ വരുമാനം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Kerala

ഒന്‍പത് ദിവസം; നടവരവ് 41.64 കോടി, ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധന, അപ്പം, അരവണ വിൽപ്പനയിലും വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies