Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 218

കെ.കെ. വാമനന്‍ by കെ.കെ. വാമനന്‍
Feb 24, 2020, 04:31 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശിശുവിന്റെ സ്വഭാവം അതായത് മനോനില പൂര്‍വജന്മത്തെ ആശ്രയിച്ചായിരിക്കും. കഴിഞ്ഞജന്മത്തില്‍ ദേവനായിരുന്നെങ്കില്‍ കുട്ടിയുടെ മനസ്സ് ശുദ്ധവും ഊര്‍ജ്ജസ്വലവും ആകും. കഴിഞ്ഞത് മൃഗജന്മം ആയിരുന്നെങ്കില്‍ ഈ ജന്മത്തില്‍മലിനവും ആലസ്യം നിറഞ്ഞതും ആകും (തേഷാം വിശേഷാല്‍ ബലവന്തി യാനി. ഭവന്തി മാതാപിതൃകര്‍മ്മജാനി. താനി വ്യവസ്യേദ്‌സദൃശസ്യ ലിംഗം. സത്വം യഥാനൂകമപി വ്യവസ്യേല്‍. ചരകസംഹിത 4. 2. 27. അനൂകം പ്രാക്തനാവ്യവഹിതദേഹജാതിസ്‌തേനയഥാനൂകം ഇതി യോ ദേവശരീരാദ് അവ്യവധാനേനാഗത്യഭവതി സ ദേവസത്വോ ഭവതി….ചക്രപാണി 4. 2. 2327). ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് വായു, അഗ്‌നി, ജലം, ഭൂമി എന്നിവയുടെ സൂക്ഷ്മകണങ്ങളും മനസ്സും ചേര്‍ന്ന സുക്ഷ്മശരീരത്തോടുകൂടി കര്‍മ്മഫലം അനുസരിച്ചു മറ്റൊരു ദമ്പതികളുടെ ശുക്ലാര്‍ത്തവങ്ങളുമായി അദൃശ്യമായി ചേര്‍ന്ന് മറ്റൊരു ഭ്രൂണമായി പരിണമിക്കുന്നു (ഭൂതൈശ്ചതുര്‍ഭിസ്സഹിതാ സുസൂക്ഷ്‌മൈര്‍ മനോജവോ ദേഹമുപൈതി ദേഹാല്‍. കര്‍മ്മാത്മകത്വാന്നതു തസ്യ ദൃശ്യാം ദിവ്യം വിനാദര്‍ശനമസ്തി രൂപം ചരകസംഹിതാ 4. 2. 3). ശരീര നിര്‍മ്മിതിക്ക്ശുക്ലാര്‍ത്തവമേളനമാണു കാരണമെങ്കിലും, മരിച്ച ഒരു വ്യക്തിയുടെ ദേഹത്തില്‍ നിന്നും അയാളുടെ സൂക്ഷ്മശരീരം വേര്‍പെട്ട് മറ്റൊരു ഗര്‍ഭപാത്രത്തിലുള്ളശുക്ലാര്‍ത്തവങ്ങളുമായി ബന്ധപ്പെടുമ്പൊഴേ ആ ശുക്‌ളാര്‍ത്തവമേളനത്തിന് ശരീരോത്പാദനശേഷി കൈവരുന്നുള്ളൂ (യദ്യപി ശുക്രരജസീ കാരണേ തഥാപിയദൈവാതിവാഹികം സൂക്ഷ്മഭൂതരൂപശരീരം പ്രാപ്‌നുതഃ തദൈവ തേ ശരീരം ജനയതഃ നാന്യദാ ചക്രപാണി 4. 2. 36) എന്നതാണ് ചരകാചാര്യന്റെ നിലപാട്. ഈ വിഷയത്തില്‍ സുശ്രുതന്‍ പറയുന്നത് ഇപ്രകാരമാണ് അതിസൂക്ഷ്മങ്ങളും നിത്യങ്ങളുമായ ബോധതത്വങ്ങള്‍ ശുക്‌ളാര്‍ത്തവമേളനസമയത്തു തന്നെ പ്രകടമാകുന്നു (പരമസൂക്ഷ്മാശ്ചേതനാവന്താഃ ശാശ്വതാ: ലോഹിതരേതസഃസന്നി പാതേഷ്വഭിവ്യജ്യന്തേ സുശ്രുതസംഹിത 3. 1. 16). ദാസ്ഗുപ്തയുടെഅഭിപ്രായത്തില്‍ സുശ്രുതന്റെ ഈ നിലപാടു  പിന്നീട് ചരകന്റെ നിലപാടുമായിയോജിക്കത്തക്കവിധത്തില്‍ പരിഷ്‌കരിക്കപ്പെട്ടു. സുശ്രുതസംഹിതയില്‍ പിന്നീടു (3. 3. 4) പറയുന്നത് ആത്മാവ് തന്റെ സൂക്ഷ്മഭൂതശരീരസഹിതം ശുക്ലാര്‍ത്തവമിശ്രിതവുമായി ബന്ധപ്പെടുന്നു എന്നാണ്.

സൂക്ഷ്മഭൂതശരീരത്തോടു കൂടിയ ഈ ആത്മാവിനെ ഭൂതാത്മാവ് എന്നാണ് സുശ്രുതന്‍ വിളിക്കുന്നത്. സുശ്രുതസംഹിതയില്‍ത്തന്നെ മറ്റൊരിടത്ത് (3. 4. 3) വേറൊരു തരത്തിലുള്ള പ്രസ്താവന കാണാം അഗ്‌നി, സോമന്‍, സത്വം, രജസ്സ്, തമസ്സ്, പഞ്ചേന്ദ്രിയങ്ങള്‍, ഭൂതാത്മാവ് എന്നിവയാണ് വളരുന്ന ഭ്രൂണത്തിന്റെ ഘടകങ്ങള്‍ എന്നാണ് അവിടെ പറയുന്നത്. ഇവയെ  പൊതുവില്‍ പ്രാണന്മാര്‍ എന്നും പറയുന്നതായി ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഈ ഭൂതാത്മാവിന് കര്‍മ്മപുരുഷന്‍ എന്ന സംജ്ഞയും സുശ്രുതന്‍ നല്‍കിയിരിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
India

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

Kerala

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

Kerala

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

India

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

‘ഐ ലവ് യു’ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies