Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേട്ടമായി അക്വാപോണിക്‌സ്

Janmabhumi Online by Janmabhumi Online
Aug 12, 2017, 06:41 pm IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

മണ്ണും വളവും വേണ്ട, സ്ഥല സൗകര്യം ഒരു പ്രശ്‌നമാകില്ല. ജോലിക്കാര്‍ അധികം വേണ്ട. ഇതില്‍ നിന്ന് ലഭിക്കുന്നതോ വിഷരഹിതമായ മത്സ്യവും നല്ല നാടന്‍ ജൈവ പച്ചക്കറിയും. പറഞ്ഞു വരുന്നത് ഇന്ന് കേരളത്തില്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു കൃഷി രീതിയെ പറ്റിയാണ്. അക്വാപോണിക്‌സ് പദ്ധതി.

എറണാകുളം ജില്ലയില്‍ വൈപ്പിന്‍ എടവനക്കാട് താണിയത്ത് ലൈനില്‍ താമസിക്കുന്ന ചെത്തിക്കുളത്ത് അബ്ദുള്‍ മനാഫ് അഞ്ച് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തിയത്. ഒഴിവു സമയങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ച് ആണ് അക്വാപോണിക്‌സ് കൃഷി രീതി തുടങ്ങിയത്. കൃഷിയോട് താല്പര്യം ഉള്ളതുകൊണ്ട് പച്ചക്കറി കൃഷി ആരംഭിക്കാം എന്ന് കരുതിയപ്പോഴാണ് പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയത്. കൃഷി തുടങ്ങിയാല്‍ കൃത്യമായി വെള്ളം ഒഴിച്ച് അതിനെ പരിപാലിക്കണം .ഇന്നത്തെ കാലത്ത് ജോലിക്ക് ആളെ കിട്ടാനുമൊക്കെയുള്ള ബുദ്ധിമുട്ട് ആലോചിച്ചപ്പോള്‍ എളുപ്പത്തില്‍ അതിനെന്താ ഒരു പരിഹാരം എന്ന ആലോചനയിലാണ് അക്വാപോണിക്‌സ് പദ്ധതിയിലേക്ക് തിരിയുന്നത്.

മത്സ്യം വളര്‍ത്തുന്നതോടൊപ്പം ആ വെള്ളം തന്നെ പച്ചക്കറി കൃഷിക് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടു കൊല്ലം മുന്‍പ് ടെറസ്സിന്റെ മുകളില്‍ 5000 ലിറ്റര്‍ വെള്ളം കൊള്ളുന്ന കൃത്രിമ ടാങ്ക് ഉണ്ടാകി അതില്‍ മത്സ്യങ്ങളെ നിക്ഷേപിച്ചാണ് പദ്ധതി ആരംഭിച്ചത്. സംരംഭം വിജയം ആണ് എന്നു തിരിച്ചറിഞ്ഞപ്പോള്‍ വീടിന്റെ പുറകില്‍ 40 അടി നീളവും 6 അടി താഴ്ചയില്‍ കുഴി നിര്‍മ്മിച്ചു അതില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. 50,000 ലിറ്റര്‍ വെള്ളം ഉള്‍കൊള്ളാന്‍ കഴിയുന്ന കൃത്രിമ കുളം കുഴിച്ചു. അതില്‍ മത്സ്യം വളര്‍ത്തുന്നു. ഏകദേശം അയ്യായിരത്തോളം മത്സ്യങ്ങള്‍ ആണ് ഈ കുളത്തില്‍ വളരുന്നത്. മത്സ്യകൃഷിക്കൊപ്പം പച്ചക്കറികൃഷിയും ഇതോടൊപ്പം ഒന്നിച്ചു നടക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. കുളത്തിനോട് ചേര്‍ന്ന് തന്നെ രൂപപ്പെടുത്തിയ 10 അടി നീളത്തിലും 3 അടി വീതിയിലും ഗ്രോബെഡുകള്‍ ഉണ്ടാകി അതില്‍ മുക്കാല്‍ ഇഞ്ച് മെറ്റല്‍ വിരിച്ച് അതിലേക്ക് കുളത്തില്‍ നിന്ന് പമ്പ് വഴി വെള്ളം നല്‍കുന്നു.

മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടങ്ങളും അവയുടെ വിസ്സര്‍ജ്യങ്ങളും കുളത്തിനു സമീപത്തെ ഗ്രോ ബെഡില്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഗ്രോ ബെഡ് ഉപകാരികളായ ബാക്ടീരിയകളാലും മണ്ണിരകളാലും സമ്പുഷ്ടമായിരിക്കും. ഈ ബാക്ടീരിയകള്‍ മത്സ്യത്തിന്റെ അവശിഷ്ടത്തിലെ അമോണിയയെ ആദ്യം നൈട്രൈറ്റ് ആയും, പിന്നീട് അത് വിഘടിച്ചു ചെടികള്‍ക്ക് വളമായും മാറുന്നു. ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതില്‍ ഇത് പ്രധാനപങ്ക് വഹിക്കുന്നു. ഇത് തന്നെയാണ് പ്രധാന വളവുമെന്ന് മനാഫ് പറയുന്നു.

ആന്ധ്രയില്‍ നിന്ന് കൊണ്ടണ്ടു വന്ന ഗിഫ്റ്റ് തിലോപിയ, പിരാന എന്നീ വിഭാഗത്തില്‍ പെട്ട മീനുകള്‍ ആണ് വളര്‍ത്തുന്നത്. ഗ്രോ ബെഡ്ഡില്‍ പ്രധാനമായും വെള്ളരി, പാവയ്‌ക്ക, മത്തങ്ങ, പയര്‍, പടവലം, കാന്താരിമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇടവിളയായി മഞ്ഞളും കൃഷി ചെയ്യുന്നുണ്ട്. ഗ്രോ ബെഡ്ഡിനു ചുറ്റും മഞ്ഞള്‍ നട്ടു വളര്‍ത്തുന്നതിനാല്‍ മണ്ണ് ഇളകി പോകാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ നാലിഞ്ച് പിവിസി പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി അതില്‍ ചെറിയ ഗ്രോബാഗ് വെച്ച് അതില്‍ വൂള്‍ തിരിയിട്ട് പൈപ്പിലൂടെ വെള്ളം കടത്തി വിട്ടു തിരിനന രീതിയിലുള്ള കൃഷി രീതിയും ചെയ്യുന്നുണ്ട്. കുളം കുഴിക്കുന്നത് ഒഴികെയുള്ള എല്ലാ ജോലികളും മനാഫ് ഒറ്റക്ക് തന്നെയാണ് ചെയ്തത്. പ്രധാനമായും വീട്ടാവശ്യത്തിന് വേണ്ടിയാണ് തുടങ്ങിയതെങ്കിലും ആവശ്യകാര്‍ക്ക് മത്സ്യവും പച്ചക്കറികളും കൊടുക്കാറുണ്ട്. എടവനക്കാട് ഹൈസ്‌കൂളിനു മുമ്പില്‍ ബേക്കറി നടത്തുന്നുണ്ട്.

ഫോണ്‍ : 9544176090.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

Kerala

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍
World

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

പുതിയ വാര്‍ത്തകള്‍

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : ഒരാൾ പിടിയിൽ

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

ബൈക്ക് മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷങ്ങള്‍ക്കു ശേഷം വട്ടപ്പാറയില്‍ അറസ്റ്റില്‍

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies