Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കിണര്‍ അപകടം: ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

Janmabhumi Online by Janmabhumi Online
Feb 19, 2016, 11:25 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ആറ്റിങ്ങല്‍: സഹജീവിയോടുള്ള സ്‌നേഹത്തില്‍ നഷ്ടമായത് രണ്ട്കുടുംബങ്ങളുടെ അത്താണി. കഴിഞ്ഞ ദിവസം 4 ഓടെ കിണറ്റിലകപ്പെട്ട ആട്ടിന്‍കുട്ടിയെ ഏടുക്കാനിറങ്ങിയ പ്രകാശും പ്രകാശിനെ രക്ഷിക്കാനിറങ്ങിയ രാജീവും മരണപ്പെട്ടതോടെ അനാഥമായത് രണ്ട് കുടുംബങ്ങള്‍. കൂലിപ്പണിക്കാരായിരുന്ന പ്രകാശ് രണ്ടര വര്‍ഷം മുമ്പാണ് മസ്‌കറ്റിലേക്ക് പോയത്. ആദ്യ വരവിലാണ് പ്രകാശനെ വിധി കവര്‍ന്നെടുത്തത്. പ്രകാശന്റെ മൂത്തമകള്‍ ലിജിത പിഎസ്‌സി പരീക്ഷയുടെ തയ്യാറെടുപ്പിലാണ്. സാമ്പത്തിക പരാധീനത ആയതിനാല്‍ ഇളയമകള്‍ പ്രവീണ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനത്തിന് പോയില്ല. പ്രാകശിന്റെ വരുമാനനം മാത്രമാണ് കുടുംബത്തിന്റെ ഏക അത്താണി. ആകെ ഉള്ളത് 5 സെന്റു ഭൂമിയും വീടുമാണ്. പട്ടികജാതി വികസനകോര്‍പ്പറേഷനില്‍ നിന്നാണ് വീട് ലഭിച്ചത്. അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ ചെമ്പൂര് സഹകരണബാങ്കില്‍ നിന്നെടുത്ത ലോണിന് 20000 രൂപ ജപ്തിനോട്ടീസ് വന്നുകിടക്കുന്നു. ഭാര്യ മോളി ആടിനെ വളര്‍ത്തിയാണ് അത്യാവശ്യം വീട്ടുചിലവുകള്‍ നോക്കുന്നത്. രണ്ട് മക്കളുടേയും വിവാഹം നടത്തണമെന്ന മോഹത്തോടെയാണ് പ്രകാശ് ഗള്‍ഫിലേക്ക് പോയത്. അവധിയ്‌ക്ക് നാട്ടിലെത്തിയപ്പോള്‍ ലിജിതയ്‌ക്ക് വിവഹാലോചനകള്‍ വന്നുവെങ്കിലും സാമ്പത്തിക

അപകടത്തില്‍ മരിച്ച പ്രകാശിന്റെ മൃതശരീരത്തിനരികില്‍ വിലപിക്കുന്ന ബന്ധുക്കള്‍

പരാധീനതകൊണ്ട് പലതും വേണ്ടെന്ന് വച്ചു. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചത്. ഇതോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്.

പ്രകാശിന്റെ ബന്ധുവും അയല്‍വാസിയുമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജീവ്. പ്രകാശ് വിവഹം കഴിച്ചിരിക്കുന്നത് രാജീവന്റ മാതൃസഹോദരിയുടെ മകളെയാണ്. രാജീവ് ജോലികഴിഞ്ഞെത്തി വീടിനുള്ളില്‍ വിശ്രമിക്കവെ ഭാര്യ മിനിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തുകയായിരുന്നു. ഉടനെ കിണറ്റിലേക്ക് ഇറങ്ങി അവശനായ പ്രകാശനെ കുട്ടയില്‍ ഇരുത്തി മുകളിലേക്ക് കൊണ്ട് വരവെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിലേക്ക് വീണത്. ഇതോടെ പ്രകാശും കുട്ടയില്‍നിന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു. മൂന്ന് സെന്റ് പുരയിടത്തിലെ ഐഎവൈ പദ്ധതി പ്രകാരം ലഭിച്ചവീടുമാണ് ഈ കുടുംബത്തിന് ആകെയുള്ള സമ്പാദ്യം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പൊന്നുവും നാലില്‍ പഠിക്കുന്ന മീനുവുമാണ് രാജീവന്റെ മക്കള്‍. ഇരുവരും ഇളമ്പ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. രാജീവിന്റെ മരണത്തോടെ ഈ കുടുംബവും അനാഥമായി.

ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെ വീട്ടില്‍ എത്തിച്ച മൃതദേഹം ഒരു പന്തലില്‍തന്നെ പൊതുദര്‍ശനത്തിന് വച്ചു. ഇരുവരുടേയും മക്കളുടെ നിലവിളി ജനാവലിയെ ഒന്നടങ്കം കണ്ണീരണിയിച്ചു. അരമണിക്കൂര്‍ നേരം പൊതുദര്‍ശനത്തിനുശേഷം 2 ഓടെ ഇരുവരുടേയും വീടിനുമുന്നില്‍ ചിതയൊരുക്കിയ സംസ്‌കരിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാക് ചാരവനിതയായ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യൂട്യുബര്‍ ജ്യോതി മല്‍ഹോത്ര പിടിയില്‍; മറ്റ് 6 പേരും പിടിയില്‍

Kerala

കശുവണ്ടി വ്യവസായിക്കെതിരെ കേസ് ഒതുക്കാന്‍ കോഴ: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം പ്രതി

Sports

ജാവലിൻ ത്രോയി‌ൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

Entertainment

ബിനു പപ്പു തുടരുന്നു

പുതിയ വാര്‍ത്തകള്‍

ചങ്ങനാശേരിയില്‍ വീട്ടമ്മയുടെ മൃതദേഹം പാറകുളത്തില്‍

തിരുവനന്തപുരത്ത് അവിവാഹിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം, കൊലപാതക സാധ്യത പരിശോധിക്കുന്നു, ആണ്‍സുഹൃത്തിനെ സംശയം

രാജരവിവര്‍മ്മ പ്രഥമ സംഗീത കലാശ്രേഷ്ഠ പുരസ്‌കാരം ജാന്‍വി വത്സരാജിന്

ഗര്‍ഭിണിയായ ഭാര്യക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു

സ്കൂളില്‍ സൂംബ നൃത്തം പഠിപ്പിക്കുന്നതിനെതിരെ മുജാഹിദിന്റെ യുവജനസംഘടന; ഇഷ്ടമില്ലാത്തവരെ നൃത്തത്തിന് പ്രേരിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും

തിരുവനന്തപുരത്ത് നിന്നും കാണാതായ കുട്ടിയെ തൃപ്പൂണിത്തുറയില്‍ കണ്ടെത്തി

മെസി എത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍, നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നെന്ന് സ്‌പോണ്‍സര്‍,ആശയക്കുഴപ്പം

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ ഭാരവാഹി തുര്‍ക്കി സ്വദേശി മുഹമ്മദ് യൂസഫ് ഖാന്‍; ഈ ഓഫീസ് തുറക്കാന്‍ പണമെവിടെനിന്ന്?

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies