ന്യൂദല്‍ഹി: ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റി(ജെഎന്‍യു)യിലെ വനിതാ പ്രൊഫസറെ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ബലാത്സംഗം ചെയ്തു. ഗവേഷക വിദ്യാര്‍ത്ഥിയാണ് അധ്യാപികയെ ബലാത്സംഗം ചെയ്തത്. ഇയാള്‍ നേപ്പാളിലെ ഒരു മന്ത്രിയുടെ മകനാണെന്നും ജോലി ലഭിക്കുവാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പറയുന്നു.
ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ പാട്യാല കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: